അമ്പിളിപ്പൂത്താലം
പൊട്ടിത്തകർന്ന മോഹങ്ങൾ
ചവിട്ടിയരയ്ക്കുന്ന ജീവിതങ്ങൾ
ചങ്കിൽ കത്തിമുനവെച്ചപോൽ
ആരു കാണുമീയുള്ളുരുക്കം?;
ശാന്തിനികേതനം
അന്തി ചോക്കുന്നതിൻ മുൻപേ-
നടന്ന് കണ്ടന്നാ പ്രശാന്തമാം മണ്ണ്..
കാപ്പിപ്പൊടി നിറത്തോടുള്ള പ്രണയം
കാപ്പിപ്പൊടി നിറത്തിനോടുള്ള പ്രണയത്തിന്
കാപ്പി രുചിയും മണവും അറിയുന്നതിനേക്കാൾ പഴക്കമുണ്ട്
എന്നിലെ പറുദീസ
പ്രണയാവശിഷ്ടങ്ങളാൽ പണിത
പറുദീസയിലേക്ക് '
ഒരു ചെമ്പനീർപ്പൂവുമായ്
എന്നരികിലേക്ക് വരുമോ നീ
വാഴുന്നോർ
കല്പന
പ്രമാണിക്ക
അകൃത്യ കല്പന
വാഴുന്നോർ തൻ
വരബലം
സൂക്കിയുടെ മുടിനാരുകൾ
സൂക്കിയെന്നായിരുന്നു അവന്റെ പേര്.
പലമകളുടെ കാട്ടിൽ
ഒറ്റയ്ക്കിറങ്ങുമ്പോൾ
എന്റെ ചവിട്ടനക്കങ്ങളെ
ചെവിയോർത്തിരിക്കുന്ന
അവൻ പറഞ്ഞു.
ട്രോജൻ കുതിര
പണ്ടുതൊട്ടേയവൾക്കുള്ളിൽ-
കെട്ടിയിട്ട കുതിര
ചിനയ്ക്കുന്നതു കേൾക്കുന്നു.
അതിൻ കുളമ്പൊച്ച കണക്കെ
മിടിക്കും ഹൃത്തടം.
മൂന്ന് കവിതകൾ
വെയിൽ
നിറങ്ങളിൽ
ഇലകൾ
മുക്കി
മരം
തന്നെ
വരച്ചു വെക്കുന്നു.
ഭാര്യ
താലിച്ചരടിൽ സ്വപ്നങ്ങളും താങ്ങി
ജീവിത പടികൾ കയറിയവൾ
വന്ന വഴികളെ തച്ചുടച്ചെനിക്കായി
നവപാതകൾ കെട്ടിപ്പെടുത്തിയവൾ
കവിത
നനുത്ത
വാക്കിനാൽ
അമ്മയെപ്പോലെ
ശ്രദ്ധയില്ലെന്ന്
ശാസിച്ച്