എന്റെ പ്രണയം
എന്നെ വാർന്നു പറന്ന പ്രണയമേ
എന്നുയിരിലുരഞ്ഞോരു മിന്നലേ
ചുട്ടുപൊള്ളുമെൻ മൗനവും വേനലും
തട്ടിത്തൂവി പറന്നെങ്ങു പോയി നീ?
ചോരവെയിൽ പെയ്ത പാടങ്ങൾ
പിന്തിരിഞ്ഞ്
നടക്കാനായുന്തോറും
കടയ്ക്കൽ കത്തി വെച്ചപോലെയുള്ള
ആ കരിനിഴൽ
നിങ്ങൾ കരുതും പോലെയല്ല,
വെറും തല്ലിപ്പൊളിയാണത്
നിത്യ സത്യം
മേഘങ്ങൾ മൂകമായി
ആകാശത്തിന് കുറുകെ
കാറ്റു വന്നടിച്ചപ്പോൾ
വഴിമാറി സഞ്ചരിക്കുന്നത് പോലെ..
അമ്മയെ എഴുതുമ്പോൾ
അമ്മയെ വായിക്കുവാൻ
ഹൃദയം തുറന്നപ്പോൾ
കണ്ടതൊരാമ്പൽപ്പൂ-
വിന്നിതളും, കദംബവും
ഉയിർപ്പ്
ഞാൻ മരിച്ചതിന്റെ
മൂന്നാം വിനാഴികയിൽ
ഉയിർക്കപ്പെട്ടു .
പാലു വാങ്ങാൻ പറന്നു പോയ പെൺകുട്ടി
മൂന്നാംക്ലാസ്സുകാരി
അതിരാവിലേയുണർന്നു.
കോഴികളെ തുറന്നുവിട്ട്
തീറ്റ കൊടുത്തു.
കറുപ്പ്
ഞാൻ പോകുന്നു.
ഈ വിവേചനം
എനിക്ക് സഹിക്കവയ്യ.
ഭ്രാന്ത്
ഭ്രാന്തനെന്നെന്നെ വിളിക്കുവാൻ മാത്രം
ഭ്രാന്തെനിക്കുണ്ടോ അതാണെൻറ സംശയം
ഭ്രാന്തമായ് തോന്നുമീ ലോകത്തെ നോക്കി
ഭ്രാന്തമായൊന്നു ചിരിച്ചതോ കുറ്റം
പുസ്തകം
വായിച്ചു തുടങ്ങിയ
പുസ്തകത്തിലെ
പേജുകൾ
കീറിയിരിക്കുന്നു
ആഴം
ഏകാന്തതയുടെ തുരുത്തിൽ
ഒറ്റപ്പെട്ട് പോയവരെക്കുറിച്ച്
ചിന്തിച്ചിട്ടുണ്ടോ?
















