കള്ളൻ
ഒരു കള്ളനെന്റെ
വീടു കാണുന്നു,
ചിതലു തിന്നത്
നൂറു തേച്ചത്
ഒറ്റമരം
ഒരു ഒറ്റപ്പെടൽ
പരിചയമില്ലാത്ത നാട്
കണ്ണുകളിൽ
മുളക്കാത്ത വാക്കുകളുടെ കൂമ്പാരം
തൊണ്ടയിൽ മൗനക്കെട്ട്
കാത്
മൂളിപ്പാട്ടുകളെ ഭേദിച്ച്
കുതിച്ചു പാഞ്ഞ
സൈക്കിൾ മണിയടികൾ.
വഴിയരികിലെ കൈത്താളം
കണ്ണുംപൂട്ടി കടന്ന
കാലടികൾ.
ഭൂപടത്തിൽ ഇല്ലാത്ത ഇടങ്ങൾ
ഭൂപടത്തിൽ
ഇല്ലാത്ത ചില ഇടങ്ങളുണ്ട്.
ഭൂമിയിലെ വർണ്ണചിത്രങ്ങളിലോ
ചരിത്രത്തിൻറെ
സുവർണ്ണതാളുകളിലോ
പതിയാത്തവ..!
ദുഃഖത്തിന്റെ വിശപ്പ്
സ്‌മൃതിയിൽ ഞാനൊരൊച്ച കേൾക്കുന്നു.
എന്റെ മിഴിവാതിലാരോ ചുംബിച്ചടക്കുന്നു.
ജനാലയുടെ സാക്ഷകളാരോ
മെല്ലെമെല്ലെ വിടർത്തി മാറ്റുന്നു.
ഒരു പകലപ്പോൾ അസ്തമിക്കാൻ
മടിച്ചു നിൽക്കുന്നു.
ആത്മമന്ത്രാക്ഷരി
ആദിയാണെന്നുമെന്നാത്മമന്ത്രാക്ഷരി
ആർദ്രമായുളളിലലിഞ്ഞ നാമാക്ഷരി
ആദിയാണെന്നുമെൻ പ്രാണനാളങ്ങളിൽ
പ്രേമസംഗീതധാരപെയ്യുന്നവൾ….
ആത്മത
ഗ്രേ ഏരിയയിലെ തമ്പുരാനേ
വരയ്ക്കാൻ അറിഞ്ഞെങ്കിൽ
നിന്നെ ഞാൻ വരച്ചേനെ
മെലിഞ്ഞ കുട്ടി വേശ്യയും അസംബന്ധ നാടകവും
എന്റെ ധ്യാനങ്ങളെല്ലം
അവസാനമില്ലാതെ ചെന്നെത്തുന്നത് നിന്നിലേക്കാണ്.
തെങ്ങുകയറ്റകാരനും തേങ്ങയും തമ്മിലുള്ള ദാമ്പത്യം
ജനിക്കുമ്പഴേക്കും വീണു ചാകുന്ന ഓരോ അച്ചിങ്ങകളെയും
നിറയെ നേരമുള്ള കാൽപാദം കൊണ്ട് തട്ടിക്കളിച്ചും,
മിനുസമുള്ള ഉള്ളംകൈയിൽ അമ്മാനമാടിയും
ഒരു ബാല്യകാലം ഉരുണ്ട് പോകുന്നു.
ചിരവ
തലയുയർത്തി തനിച്ചിരിപ്പാണ്
ചിരകുവാൻ കൂർപ്പിച്ച പല്ലുമായ്
ചുമരിലലങ്കോലമായി ചിരവ.
















