മന’പ്പാടം’
മനസ്സൊരു പാടമാകുന്നു..
അവിടം കൊയ്തെടുക്കുന്നതോ
വികാരങ്ങളാം നെന്മണികളും..
അശരീരി
കേട്ടില്ല ഞാൻ
ഒരശീരിയും
ഓർമ്മകൾക്കപ്പുറം
ഓർത്തെടുക്കുവാൻ പോലും
നെരുദയോടും സഫയോടും…. പിന്നെ നിന്നോടും
നെരുദാ..
നിന്നെ ഞാനിപ്പോൾ വായിക്കാറേയില്ല
ഞാനൊരു കടലാണ്
വറ്റിവരണ്ട കടൽ
അന്യന്റെ ബോധ്യങ്ങൾ
അന്യന്റെ ബോധ്യങ്ങൾ
ജീവിതാഭിനയങ്ങളുടെ
അടയാളപ്പെടുത്തലുകളാണ്..
ഒന്നിനും നേരമില്ലല്ലോ സഖേ ..
കാലങ്ങളേറെ കഴിഞ്ഞു നാം കണ്ടതും
കാണാതെയെങ്ങോ കുതിച്ചിടുന്നു
കണ്ടിട്ടും കാണാതെപോകയാണോ സഖേ
കണ്ടിട്ടുനാളുകളെത്രയായി ?
ആ രാവിൽ
കത്തിത്തെളിയാത്ത
ചിമ്മിനി വിളക്കിൻ്റെ വെട്ടത്തിരുന്നമ്മ
നെഞ്ചിൽ നെരിപ്പോടുമായ്
നിത്യദുഃഖത്തിൻ്റെ
പാഠം പകർന്നു തന്നു.
കവികള്‍
കവികള്‍ പല തരമുണ്ട്:
മുകളില്‍ കണ്ണുമായി
മുകളില്‍ സഞ്ചരിക്കുന്നവര്‍
ഇന്നത്തെ ചിന്ത
ബൂർഷ്വാസിയും
ദരിദ്രവാസിയും
തമ്മിലുള്ള അകലം
കൂട്ട് വരുമ്പോൾ
ഒറ്റപ്പെട്ടവനൊരു കൂട്ടുവരുമ്പോൾ
ഒരു ഹരിതഗൃഹം കൂടെ അവന്റെ പ്രപഞ്ചത്തിൽ രൂപം കൊള്ളും
നൈറ്റ് ലൈഫ്
കാൻവാസിൽ
ഫ്ലാറ്റ് ബ്രഷാൽ
തീർക്കപ്പെട്ട
എക്സ്-പാറ്റേർണ്ണുകൾ;
















