കർഫ്യൂ; ഒരനാഥമയം

പകലിന്റെ പ്രതികാരമായിരുന്ന രാത്രികളിന്ന് പകതിന്നുതടിച്ചിരിക്കുന്നു.

മഴയുച്ച

നിറയെ വെള്ളലില്ലികൾ തുന്നിപ്പിടിപ്പിച്ച വേനലിന്റെ നീലയുടുപ്പിലേയ്ക്ക്‌ നോക്കിനോക്കിയിരിയ്ക്കേ,

രണ്ടു കവിതകൾ

നീയുള്ളതിൽ നിന്ന് നീയില്ലായ്മയിലേയ്ക്കും

വീട് ചുട്ട് തിന്നുന്നവൾ

എന്റെ വീട്ടിലേക്ക് അഞ്ചു വഴികളുണ്ടായിരുന്നു. വിശപ്പിന്റെ മൂരിയെ അറവുശാലയിലേക്ക് കൊണ്ടുപോയും

ഇര

ഏറെയൊന്നും പിന്നിടാത്ത ജൈത്രയാത്രയുടെ പാതിവഴിക്കിപ്പുറം

പനി

കണ്ണാടിവിരലുകളിൽ കോർത്തെടുത്ത് മഴവിളിച്ചു…. വരൂ വേനലിന്റെ വിരഹപ്പായയിൽ വിയർത്തവളേ വരിക..

നീലനിറമുള്ള ജാലകങ്ങൾ

"പർദേസി പർദേസി ജാനാ നഹി " ചുണ്ണാമ്പ് തേച്ചു ഘര്‍വാലികള്‍ തമ്പാക്ക് ചവച്ചു പാടുന്നു.

ഞാൻ = നീ

പൂട്ടിവച്ച ഹൃദയം പറിച്ചെടുത്തോടി- -പ്പോയല്ലോ വണ്ടികളെങ്ങോ കണ്ണുനീരിൽ കടലച്ചെറു ചൂടെത്ര വട്ടം കുതിർന്നു പോയല്ലേ?

നട്ടെല്ല്

എൻ്റെ, ചിന്തയുടെ കൂടാരത്തിലേക്ക് എല്ലാവരും കൂടി പാഞ്ഞുകയറി

കുറുങ്കവിതകൾ

വരച്ചു കൈയെടുക്കുമ്പോൾ ഇരുവശങ്ങളിലേക്കും അനന്തമായി നീളുന്ന നേർരേഖയാണ് പ്രണയം.

Latest Posts

error: Content is protected !!