വിരസതയുടെ പാദങ്ങൾ

പുറത്തേക്ക് പെയ്തിറങ്ങാതെ ഉള്ളിലെ പ്രളയച്ചുഴിയിലകപെട്ട് ഓരോ തുള്ളിയും സംഹാരതാണ്ഡവമാടുന്നു

വരിവരിയായ്…

നിനക്കു ഞാനിതാ ശവപ്പറമ്പിൽ ആറടി മണ്ണൊരുക്കുന്നു.

അന്തർഗതം

ചിറകിലായ് തീപ്പന്തമേറ്റിപ്പറക്കുന്ന കനൽ തിന്ന പക്ഷികൾ വരുന്നു കുരുവികൾ പറന്നു പോം കൂടിൻ്റെ- നഗരങ്ങളിടറുന്നു വീണു പോകുന്നു

നമ്മൾ അതുമാത്രമായിരിക്കും

ഒരു പെന്‍സില്‍പൊട്ടുകൊണ്ടെഴുതിയ നേരക്ഷരങ്ങളാണു നമ്മൾ.

നിഗൂഢം

എൻ്റെ നയനങ്ങളുടെ ആഴങ്ങളിലേക്ക് വേരുകളാഴ്ത്തുന്ന പ്രതീക്ഷകളുടെ

ഒരുമിച്ച് കാണാതാകുന്നവർ

ക്ഷണിക്കപ്പെടാതെ വന്നതുകൊണ്ടാവും ആദ്യമൊന്നും വേണ്ടത്ര ഗൗനിച്ചില്ല.

ഇരയിലേയ്ക്കാഴുമ്പോൾ

കൈതോലപ്പച്ച നിറഞ്ഞ തോട്ടുവക്കിൽ ചൂണ്ടയെറിഞ്ഞ് കാത്തിരിപ്പാണ് ഞാൻ

പുറപ്പെട്ടുപോയ വാക്കിലേക്ക്

എന്നോ തന്നിൽ നിന്നും പുറപ്പെട്ടു പോയൊരു വാക്കിനെ തിരിച്ചു പിടിയ്ക്കാൻ അയാൾ തീരുമാനിച്ചു..

സ്മൃതിനാശം

ഇന്നലെകളുടെ പൊത്തുകളിലേക്ക് ഊഴ്ന്നിറങ്ങിയപ്പോഴാണ് ജീവൻ്റെ തുടിപ്പായ മാണിക്യക്കല്ല് നഷ്ടമായതറിഞ്ഞത്.

പ്രണയം കൊഴിയുമ്പോൾ

നമ്മുടെ പ്രണയം വ്യർത്ഥമാണെന്നറിയുന്ന നിമിഷം

Latest Posts

error: Content is protected !!