വൈവാ വോസി
യൂണിവേഴ്സിറ്റി വിദൂരവിദ്യാഭ്യാസത്തിലൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വൈവാ വോസിയാണ് നടക്കുന്നത്. എം.എ.മലയാളത്തിന് പണ്ടു മുതല്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ വിദൂര വിദ്യാഭ്യാസം വഴി പഠിക്കുന്നുണ്ടല്ലോ.
എരണ്ടകെട്ട്
പി ടി മാഷിനാണ് ഇന്ന് പരീക്ഷയുടെ മേൽനോട്ടം. ആളെ കണ്ടാലേ കുട്ട്യോൾക്ക് പേടിയാണ്. പറ്റെ വെട്ടിയ മുടിയും വായിലേക്ക് വളർന്നു നിൽക്കുന്ന വലിയ മീശയും ആരുടെ ചന്തിക്കാണ് ചൂരലിട്ടു രണ്ടു പൂശുന്നത് എന്നുള്ള ഭാവത്തിൽ ആണ് മാഷുടെ നോട്ടവും ഇരിപ്പും
പാസ് വേഡ്
വളരെ കാലങ്ങള്‍ക്കു ശേഷം ഒരു കഥ എഴുതുവാനുള്ള തയ്യാറെടുപ്പിലായിരുന്നു അയാള്‍. അലമാരയില്‍ നിന്നും കുറെ പേപ്പര്‍ എടുത്ത് പാഡില്‍ ക്ലിപ്പ് ചെയ്ത് മേശപ്പുറത്തു വച്ചു.
വീഞ്ഞും വൃദ്ധനും
മുറ്റത്തു വീഴുന്ന ആലിപ്പഴങ്ങളെ നോക്കി കൊണ്ടയാൾ ചിന്തിച്ചത് മുത്തശ്ശൻ ഒളിപ്പിച്ചു വെച്ച വൈൻ കുപ്പിയെ കുറിച്ചായിരുന്നു.
ബുദ്ധൻ ശരണം ഗച്ഛാമി..
നിലാവിനു പുഴയെക്കാളേറെ മരുഭൂമിയോടാണ് പ്രണയം എന്നു തോന്നിപ്പിക്കും വിധം അതിന്റെ നിമ്ന്നോതികളിലേയ്ക്ക് ആഴ്ന്നിറങ്ങുകയാണ്.
ജാലന്ധര സുപീഠസ്ഥേ…
അതൊരു വലിയ മതിലായിരുന്നു. പൂമരങ്ങൾ വെട്ടി മാറ്റി അടുത്തടുത്തുള്ള രണ്ട് വീടുകൾക്കിടയിൽ കടുത്ത വെറുപ്പിൻ്റെ കരിങ്കല്ലിനാൽ എൻ്റെ വല്യമുത്തച്ഛൻ്റെ നേതൃത്വത്തിൽ കൽപ്പണിക്കാരൻ ശംഭു പണിത, മൂന്ന് തലമുറകൾ കാത്തു സൂക്ഷിച്ച വന്മതിൽ.
തീ
മേശമേൽ ഇരുന്ന പൊതിച്ചോറ് എടുത്ത് അമ്മ എത്തിയപ്പോഴേയ്ക്കും ശിവാനി പോയി കഴിഞ്ഞിരുന്നു. 'അവൾക്ക് കുറച്ച് നേരത്തെ ഇറങ്ങിയാൽ എന്താ' എന്ന് വിചാരിച്ച് അമ്മ ഉമ്മറത്തിണ്ണയിൽ പാതയുടെ കണ്ണെത്തുന്ന അതിരിലേയ്ക്ക് നോക്കി അദൃശ്യമായി ഒരു യാത്ര പറഞ്ഞ് നിന്നു.
സലോമി
ഇങ്ങനെ നശിച്ച ഒരു ദിവസം ഉണ്ടാവാനില്ല ഇനി ഒരിക്കലും. ഒന്നും ചെയ്യാനില്ലാതെ, വായിക്കാതെ, ഉറങ്ങി തീർത്ത നീണ്ട പകൽ. മഴ വരച്ച ലക്ഷ്മണ രേഖ കടക്കാൻ വയ്യ.
ബുദ്ധനെത്തേടുന്ന കാറ്റ്
പൊഖ്റാനിൽനിന്ന് ദർശനത്തിനെത്തിയ കാറ്റിലെ ഇടിമുഴക്കങ്ങൾ ഭഗവത്കർണ്ണങ്ങളിൽ നൊമ്പരമായി പെയ്തിറങ്ങി.ബർമ്മയിൽനിന്ന് തീർത്ഥാടനത്തിനെത്തിയ കാറ്റിലെ രക്തഛവി ആ ചരണങ്ങളെ നനയിച്ചു.
ചെമ്പരത്തി പൂത്ത നേരത്ത്
കുട്ടി ഓലമറക്കിടയിലൂടെ പുറത്തേക്കു നോക്കി. കുഞ്ഞമ്മ മണിക്കുട്ടിയെ വിൽക്കാൻ വില പേശുകയാണോ ?. അങ്ങനെ എങ്കിൽ, ആ കാശു കൊണ്ട് ഫീസടയ്ക്കണ്ട. പഠിക്കുകയും വേണ്ട.





















