Home Authors Posts by പി വി സൂര്യഗായത്രി

പി വി സൂര്യഗായത്രി

76 POSTS 0 COMMENTS
കണ്ണൂർ സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്.

മണ്മറഞ്ഞുപോയവരുടെ മേൽവിലാസങ്ങൾ

അപ്രതീക്ഷിതമായി മൺമറഞ്ഞു പോയ ഒരു ചെറുപ്പക്കാരനോ ചെറുപ്പക്കാരിക്കോ

വൈറൽ

എന്റെ നിലവിളി മലയാളത്തിലെ മികച്ചൊരു കവിതയാണ്.

കോന്തല

ഇടുപ്പിൽ തിരുകി പണിയുന്ന കോന്തല ഒരു നിലവറയാകുന്നു. കോന്തലയ്ക്കുള്ളിൽ എന്തുണ്ടാവും?

റിയലിസത്തോളം വലിയ ഹീറോയിസമില്ല,വില്ലത്തരവും.

'എനിക്ക് നീയേ ഉള്ളു' ശരീരം പ്രാണനോട് പറഞ്ഞു.

അതിര് നിർമ്മിക്കുന്നവർ

ആകാശത്തു അതിർത്തികളുണ്ടോ? ഉണ്ടെങ്കിലത് നമ്മൾ മനുഷ്യർക്കിടയിൽ മാത്രം.

മുൾപ്പടർപ്പുകൾക്കുള്ളിലെ മാനസാന്തരങ്ങൾ

എന്തൊരതിശയമാണെന്ന് നോക്കു! ഒരു തൊട്ടാവാടിയുണ്ടത്രെ നമ്മുടെയുള്ളിൽ, ഉള്ളിന്‍റുള്ളിൽ.

നിശബ്ദതയുടെ ആഴമേറിയ ഒച്ചപ്പാടുകൾ

ഒച്ചവയ്ക്കണം . ഒച്ചകളെയെല്ലാം പിന്നെ എങ്ങനെ അടക്കിപ്പിടിക്കാനാണ് ?

പലതരം കാഴ്ചകളുള്ള കണ്ണടകൾ

കവിയും കണ്ണടയും പലപ്പോഴും ഇരട്ടപിറന്നവരാണ്. ഇറയത്തിരുന്നവർ ഒരുപോലെ ഉറങ്ങുകയും വായിക്കുകയും

മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്

ഒരിക്കൽ വാക്കിന്റെ വിത്തും ഖലീൽ ജിബ്രാനും തമ്മിൽ കണ്ടു മുട്ടി. കവിതയെ ആറുമാസം ഗർഭം ധരിച്ച ഒരെഴുത്തുകാരി മരണപ്പെട്ടതിന്റെ അഞ്ചാംദിനമായിരുന്നു അപ്പോൾ.

അക്വേറിയത്തിൽ നിന്ന് പസഫിക്കിലേക്കൊരു പെൺമീൻ

തെരുവിൽ, അവൾ വരയ്ക്കപ്പെട്ടു. തുരുമ്പെടുത്തതെങ്കിലും രാകിയ മൂർച്ചയുള്ള കത്തി കൊണ്ട്.

Latest Posts

- Advertisement -
error: Content is protected !!