‘മൂന്നാമതൊരാള്‍’ വായിച്ചു കേട്ടപ്പോള്‍

''അച്ഛാ ?'' ''പറഞ്ഞോളൂ'' ''നാളെല്ലെ നമ്മള്‍ മടങ്ങാ ?'' ''നാളെ ഊണു കഴിഞ്ഞിട്ട്'' ''മടങ്ങുമ്പൊളേ, തൃശ്ശൂര്ന്ന് എനിക്കൊരു തോക്കു വാങ്ങിത്തരണം ട്ടൊ.'' ''തരാം'' ''ഓ, തരാം... ന്നിട്ട് തൃശ്ശൂരെത്ത്യാ അച്ഛന്‍ പറയും, സമയല്യ ഉണ്ണി,...

കോണോടു കോണായ ലില്ലിപ്പുട്ടെഴുത്ത്

ഇറയത്ത്  ഇഴഞ്ഞു പോകുന്ന ഒച്ചും, പാദങ്ങളിൽ സ്കീകൾ (skis) ഘടിപ്പിച്ച് ഹിമപ്പരപ്പിനു മേൽ തെന്നിപ്പായുന്ന കായികാഭ്യാസിയും ഒട്ടും സമാനമല്ലാത്ത രണ്ടു ചലന ക്രമങ്ങൾ, കായിക രീതികൾ, സ്വീകരിക്കുന്നു. ഏറ്റവും ചെങ്കുത്തായ ദിശകളിലൂടെപ്പോലും മണിക്കൂറിൽ...

ഇവിടെ ഒരു വവ്വാൽ ഇല്ല! (ഒന്നാം ഭാഗം)

ബ്രോഡ്‍വേയിൽ നാടകകൃത്തായും ഹോളിവുഡിൽ തിരക്കഥാകൃത്തായും വർഷങ്ങൾ ചെലവഴിച്ച റോബർട്ട് ആർഡ്രെ ആഫ്രിക്കയിൽ എത്തിയപ്പോൾ ഒരു പക്ഷേ സ്വയമറിയാതെയാണ് മനുഷ്യ പരിണാമമെന്ന മഹാനാടകത്തിൻ്റെ ഏറ്റവും പ്രതിബദ്ധനായൊരു പ്രേക്ഷകനായി മാറിയത് ("കല ഒരു സാഹസികതയാണ്" എന്നറിയിച്ച...

തുർക്കിക്കോഴികളുടെ താരയിൽ

തുർക്കിക്കോഴി ഒരു നേരത്തെ ആഹാരമല്ല. കശാപ്പുകടയിലെ വെട്ടുകത്തിയെടുത്ത് ചരിത്രം കൈകാര്യം ചെയ്യാനുള്ള വ്യഗ്രതയോടെ കാരൻ ഡേവിസ് എഴുതിയ പുസ്തകം ('More Than a Meal') മിത്തുകളിലും അനുഷ്ഠാനങ്ങളിലും യഥാര്‍ത്ഥ ലോകത്തിലും തുർക്കിക്കോഴി എങ്ങനെ...

ഉടലിൽ ചുണ്ണാമ്പിന്റെ പ്രസരം

മരണത്തെ സ്പർശിച്ച് ജീവിതത്തിൽ തിരിച്ചെത്തിയവരെ ഗവേഷണ വിഷയമാക്കിയ ഡോക്ടർ സാം പാർണിയയാണ് അടുത്ത കാലത്ത് ഏറ്റവും ക്ലിനിക്കലായ ഭാഷയിൽ മരണത്തെ ഒരു ഗത്യന്തരമായി ദർശിച്ചത്. ഡോ: പാർണിയ പറഞ്ഞു: തിരിച്ചുപോക്ക് തീർത്തും സാധ്യമല്ലാത്തൊരു നിമിഷമല്ല...

ഹോക്കിങ് എന്റെ ഓർമ്മകളിൽ

അടുത്ത വെള്ളിയാഴ്ച എഴുതാൻ ഉദ്ദേശിച്ച കുറിപ്പ് ഈ വെള്ളിയാഴ്ചക്കു വേണ്ടി എഴുതിക്കഴിഞ്ഞ കുറിപ്പിനെ ബലപൂർവം തള്ളി മാറ്റി ഇവിടെ കയറുകയാണ്. മരണം ചിലപ്പോൾ പെട്ടെന്ന്, പതിനൊന്നാം മണിക്കൂറിൽ, അങ്ങനെ ചില മാറ്റങ്ങൾ ശഠിക്കുന്നു.

21/100/1

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മികച്ച 100 സിനിമകളിൽ ഒന്നാണ് കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ ആൻഡ് സ്പ്രിങ്. സിനിമ നിരൂപണത്തിനുള്ള രാംനാഥ്‌ ഗോയങ്ക അവാർഡ് നേടിയിട്ടുള്ള ദി...

മ്മടെ കരുണാകരന്‍ ചിലപ്പോ ബോലാനോ

കുറച്ചു വര്‍ഷങ്ങള്‍ക്ക് മു​ൻപ് പ്രോജെക്റ്റ്‌ ഗുട്ടെന്‍ബര്‍ഗ് എന്ന പേരില്‍ പല കാലങ്ങളില്‍ എഴുതപ്പെട്ട പതിനഞ്ചായിരത്തോളം പുസ്തകങ്ങളുടെ എഴുത്തുകാരെ; പലകാലങ്ങളില്‍ എഴുതിയ അവരുടെ എഴുത്തിന്റെ രീതികളുടെ സാമ്യതകള്‍ കൊണ്ട് അടയാളപ്പെടുത്തുവാന്‍ നടത്തിയ ഒരു ശ്രമത്തെ...

കടലോളം നിസംഗതയ്ക്ക്‌ കഥയോളം പ്രായശ്ചിത്തം

എന്തോ ഓർക്കും പോലെ അല്ലെങ്കിൽ ഒരാത്മഗതം പോലെയാണ് ടി ഡി രാമകൃഷ്ണൻ പ്രസംഗിക്കുക. പതിവുപോലെ പത്തുമിനിറ്റോളം വരുന്ന അത്തരം ഒരു പ്രസംഗ വേളയിൽ, വർഷങ്ങൾക്കു മുൻപ് തൃശൂരിൽ, അദ്ദേഹം പറഞ്ഞത് ശ്രീലങ്കൻ രാഷ്ട്രീയത്തെ പറ്റിയാണ്.

പൊതിയഴിക്കാതെ കൊടുത്ത പുരസ്ക്കാരം

ഒരുപക്ഷേ പെരുമ്പാവൂർ വെങ്ങോലയിൽ ചെന്ന് അന്വേഷിച്ചാൽ പോലും തുമ്മാരുകുടിയിലെ മുരളിയെ ആരും അറിയാൻ ​വഴിയില്ല.​ ​തുമ്മാരുകുടിയിലെ മറ്റംഗങ്ങളെ എല്ലാം അറിയാവുന്നവരും പറയും​, ​​തുമ്മാരുകുടീലെ അമ്മയ്ക്ക് ഇവരെ കൂടാതെ ഒരു ചെക്കനും കൂടെയുണ്ട്​. മുരളീന്നോ...

Latest Posts

- Advertisement -
error: Content is protected !!