പകൽ വെളിച്ചത്തിന്റെ നെരിപ്പോടെരിയുന്ന കഥകൾ
ശ്രീ. മധു തൃപ്പെരുന്തുറയുടെ'പൊന്നപ്പന്റെ രണ്ടാം വരവ് ' എന്ന കഥ അച്ഛനും അമ്മയും ഒരേയൊരു മകനും അടങ്ങുന്ന ഒരു കുടുംബത്തിന്റെ ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്.
അരവിന്ദൻ
എൺപതുകളുടെ അവസാനമാണ്. കോട്ടയത്ത് ക്ലിൻറിന്റെ ചിത്രപ്രദർശനം നടക്കുന്നു. അകാലത്തിൽ പൊലിഞ്ഞ കുരുന്നു ജീനിയസിൻ്റെ മനോഹര ചിത്രങ്ങൾ അസംഖ്യം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്തു.
ഞാൻ കണ്ട തൂവാനത്തുമ്പികൾ
മലയാള സിനിമയുടെ തട്ടകത്തിലേക്ക് കഥകളുടെ തമ്പുരാൻ പദ്മരാജന്റെ തൂവാനത്തുമ്പികൾ പറന്നിറങ്ങിയിട്ട് 34 വർഷം.
ദ ജാപ്പനീസ് വൈഫ് – ആത്മാവുകൾ ഇഴപിരിയുന്ന പ്രണയാനുഭവം
എന്റെ മുറിവുകളുടെ ആഴത്തില്‍ നീ സ്പര്‍ശിക്കുക, പുല്‍ക്കൊടികളും മുന്തിരിയിലകളും അത് കണ്ട് അസൂയപ്പെടട്ടെ
ഓർമ്മകളിൽ ബാല്യം (ഒരോർമ്മ പെയ്ത്ത് )
ഓർമ്മകളിലെ ബാല്യമെപ്പോഴും ചെളിപ്പുരണ്ടതാണ്. പാടവരമ്പിന്റെ അരികു ചേർന്നുള്ള നടപ്പുവഴിയിലത് കുപ്പിവളകൾ പൊട്ടിച്ചിട്ടിരിക്കുന്നു.
ഒരു ബിരിയാണിക്കാഴ്ച
പുതിയ കുട്ടികളുടെ ഭാവുകത്വത്തിന്, തുറന്നു പറച്ചിലുകൾക്ക്, ദൂരക്കാഴ്ചകൾക്ക് നമ്മൾ വാതിൽ തുറന്നുകൊടുക്കേണ്ടതുണ്ട്.
കാണാത്ത മുഖം
നിലാവുള്ള രാത്രിയിൽ, ഏകാകിയായി തോണിയിൽ യാത്ര ചെയ്യുക ടാഗോറിന്റെ പതിവായിരുന്നു.
കനലെരിയും വഴികളിലെ പെൺകരുത്തുകൾ
സ്ത്രീത്വത്തെ ആഘോഷമാക്കി മാറ്റിയ മൂന്നു പെൺശബ്ദങ്ങളെ ഈ അവസരത്തിൽ ഓർക്കാം.
കടലാഴങ്ങളിൽ മറഞ്ഞ സ്നേഹദൂതുകൾ ..
'ഉമ മഹേശ്വരനെ സ്നേഹിച്ചതുപോലെ .. നളൻ ദമയന്തിയെ സ്നേഹിച്ചതുപോലെ നിന്നെ ഞാൻ സ്നേഹിയ്ക്കുന്നു ' എന്ന ഒപ്പുവയ്ക്കൽ...
വെളിച്ചം വിതറിയ കവിതകൾ
മലയാളകവിതാ സാഹിത്യ ചരിത്രത്തിൽ ആധുനികതയെ അടയാളപ്പെടുത്തിയ ആസ്തിക ഭാവനയുടെ ചൈതന്യം തുളുമ്പുന്ന അനന്വയ പ്രതിഭാസമായ മഹാകവി അക്കിത്തത്തിന്റെ കാവ്യസപര്യ കാലാതിവർത്തിയാണ്.