ചരിത്രം തിരസ്കരിക്കപ്പെടുമ്പോള്‍ ചരിത്രത്തെക്കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കും
വി ടി നന്ദന്‍ എന്ന എഴുത്തുകാരനെ ഓര്‍ക്കുവാന്‍ 'കുറിയേടത്ത് താത്രി' എന്ന ഒറ്റ നോവല്‍ തന്നെ ധാരാളം. "പുരുഷ കേന്ദ്രീകൃതമായ പ്രഭുത്വം അതിന്‍റെ എല്ലാ വിധ പ്രതിലോമ സ്വഭാവത്തോടും കൂടി ആധിപത്യമുറപ്പിച്ചിരുന്ന ഒരു സമുദായത്തില്‍
സ്വന്തം കഥാപാത്രങ്ങളുടെ നിശബ്‍ദ അകമ്പടിയോടെ സാറാ തോമസ് നടന്നകന്നു : വായനയിലെ ഓർമകളിൽ സാറാ...
സാറാതോമസിന്റെ നോവലുകളിലെയും കഥകളിലെയും കഥാപാത്രങ്ങൾ സാറാ തോമസിനെക്കാൾ വളർന്നു. സാധാരണമെന്ന് പറഞ്ഞു നടന്നിരുന്ന അതേ കാലത്ത് അസാധാരണമെന്ന് തോന്നിപ്പിക്കും വിധം അടയാളപ്പെടുത്തുന്ന മാസ്റ്റർപീസുകളാണ് നാർമടിപ്പുടവയും ദൈവമക്കളും. അടിച്ചമർത്തപ്പെട്ട സ്ത്രീകളെയും ദളിതുകളെയും ചേർത്ത് നിർത്തിയ നോവലുകൾ.
പുതുവഴിവെട്ടുന്ന സാങ്കേതിക വിദ്യയും, തളരുന്ന അച്ചടി വിദ്യയും
ലോകം സാങ്കേതികമായി ഏറെ മുന്നേറിക്കഴിഞ്ഞു. ഓരോ ഘട്ടത്തിലും വളർച്ചയുടെ വേഗതയും വർധിച്ചു കൊണ്ടിരിക്കുന്നു.
ഇതിഹാസത്തിലെ ട്രോജൻ കുതിര
ജിയോവന്നി ഡൊമെനിക്കോ ടിപോളോയുടെ പ്രശസ്തമായ ചിത്രമാണ് ട്രോയിയിലെ ട്രോജൻ കുതിരയുടെ ഘോഷയാത്ര.
കുട്ടികളുടെ ജീവിത നിറങ്ങൾ
ചാച്ചാജിയുടെ ഓർമകൾ നിറഞ്ഞ ശിശുദിനത്തിൽ കോറിൻ ഹാർട്ട്ലി (Corinne Hartley) എന്ന ചിത്രകാരിയുടെ പെയ്ന്റിങ്ങുകൾക്ക് ഏറെ പ്രസക്തിയുണ്ട്.
കാക്കനാടന്റെ കഥാലോകം
കഥകളിലൂടെ വിസ്മയ പ്രപഞ്ചങ്ങൾ തീർത്ത ആധുനികതയുടെ കാലത്തെ ശക്തനായ വക്താവും ആധുനികതയുടെയും പൗരാണികതയുടെയും വിചിത്ര സങ്കലനങ്ങളിലൂടെ
ബിച്ചു തിരുമല എന്ന പ്രതിഭാധനനായ കവിയെ ഓർക്കുമ്പോൾ
ഒരിക്കൽ തിരുവനന്തപുരത്തെ പാളയം സ്റ്റാച്യു ജങ്ഷനിൽ വണ്ടി കാത്തു നിൽക്കുമ്പോൾ , ആരുടെയോ സ്കൂട്ടറിന് പുറകിലിരുന്ന് അലക്ഷ്യമായ മുടിയിഴകൾ
പകൽ വെളിച്ചത്തിന്റെ നെരിപ്പോടെരിയുന്ന കഥകൾ
ശ്രീ. മധു തൃപ്പെരുന്തുറയുടെ'പൊന്നപ്പന്റെ രണ്ടാം വരവ് ' എന്ന കഥ അച്ഛനും അമ്മയും ഒരേയൊരു മകനും അടങ്ങുന്ന ഒരു കുടുംബത്തിന്റെ ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്.
അരവിന്ദൻ
എൺപതുകളുടെ അവസാനമാണ്. കോട്ടയത്ത് ക്ലിൻറിന്റെ ചിത്രപ്രദർശനം നടക്കുന്നു. അകാലത്തിൽ പൊലിഞ്ഞ കുരുന്നു ജീനിയസിൻ്റെ മനോഹര ചിത്രങ്ങൾ അസംഖ്യം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്തു.
ഞാൻ കണ്ട തൂവാനത്തുമ്പികൾ
മലയാള സിനിമയുടെ തട്ടകത്തിലേക്ക് കഥകളുടെ തമ്പുരാൻ പദ്മരാജന്റെ തൂവാനത്തുമ്പികൾ പറന്നിറങ്ങിയിട്ട് 34 വർഷം.















