ദേവാല – 6 : ബോർഡർ
വിദ്യ ഓടിച്ചിരുന്ന രാജീവിന്റെ കാറിന്റെ പിറകെ വന്നിരുന്ന നിരഞ്ജൻ കണ്ടത്, ബന്ദിപ്പൂർ മേഖലയിൽ നിന്നും മുതുമലൈ കടക്കുന്നതിനിടയിൽ അനവധി വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതായിരുന്നു.
ദേവാല -5 : പാർക്കാൻ പോകൽ
രാജീവ് ഇതിനകം നിരഞ്ജന്റെ കാർ ഓവർടേക്ക് ചെയ്തു. പെൺകുട്ടികൾ വീണ്ടും ബഹളമുണ്ടാക്കി.
ഇത്തവണ ഉദയ്, അനൂപ്, ബോബി - ഇവർ തിരിച്ചു ബഹളമുണ്ടാക്കി. നിരഞ്ജനും കാർത്തിക്കും ചിരിച്ചു.
ദേവാല-4 : ദീർഘദൂര യാത്രകളിൽ കാണുന്ന പ്രേതങ്ങൾ
രാജീവിന്റെ കാറിന്റെ തൊട്ടു പുറകെ തന്നെ സാമാന്യം വേഗത്തിൽ കാർ ഓടിച്ചിരുന്ന നിരഞ്ജൻ, ക്രമേണ വേഗത കുറച്ചു.
ദേവാല-3 : കാത്തിരുപ്പ്
ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം എന്നത് വിദേശികൾക്ക് ഇന്ത്യക്കാരുടെ കൃത്യനിഷ്ഠ വിമർശിക്കാനുള്ള ഒരു ഉപാധിയാണ്. പക്ഷെ, നിരഞ്ജൻ അങ്ങനെ ആയിരുന്നില്ല.
ദേവാല -2 : അനുവാദം
നിരഞ്ജന്റെ അടുത്ത ക്യാബിനിൽ ശശി ഇരിക്കുന്നു. പ്രത്യേകിച്ചു ജോലിയൊന്നും ഇല്ലാത്തതിനാൽ ശശിയുടെ ശ്രദ്ധ, നിരഞ്ജന്റെ ക്യാബിനിൽ ആരൊക്കെ പോകുന്നു,
ദേവാല : 1 – പ്രോഡക്റ്റ് റിലീസ്
ഒരു കോൺഫറൻസ് ഹാളിൽ ആണ് നിരഞ്ജനും നിരഞ്ജന്റെ ടീമും. നിരഞ്ജൻ തന്റെ പവർപോയിന്റ് പ്രസന്റേഷൻ പ്രൊജക്ടർ ഉപയോഗിച്ചു സ്‌ക്രീനിൽ കാണിക്കുന്നു. അതിൽ, "താങ്ക്സ് ഓൾ, ഫ്രം നിരഞ്ജൻ മുകുന്ദൻ, സീനിയർ മാനേജർ" എന്ന് ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നു.
ആം സോർ (നോവൽ – ഭാഗം 14 )
സുതാര്യമായ ചില്ലുജനാലയിലൂടെ പച്ചവിരിച്ച പുറംലോകത്തെ കൗതുകത്തോടെ നോക്കിക്കണ്ടുകൊണ്ട് പ്രോവാൻസിലെ വാലെൻസോളിലേക്കുള്ള ട്രെയിനിൽ ആകാംക്ഷയോടെ ആൽബിയിരുന്നു.
ആം സോർ (നോവൽ – ഭാഗം 13 )
ആൽബി ഹോസ്പിറ്റലിൽ നിന്ന് തിരിച്ചു വന്നശേഷം ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കാൻ പപ്പയും മമ്മിയും അനുവദിച്ചില്ല. അവരുടെ നിർബന്ധപ്രകാരം ഡോ. ജേക്കബ് എബ്രഹാമിനെ അയാൾ വീണ്ടും കണ്ടു. ഡോക്ടർക്ക് ആൽബിയെ വീണ്ടും കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി.
ആം സോർ (നോവൽ – ഭാഗം 12 )
ഏപ്രിലിനോടെല്ലാം തുറന്നു പറഞ്ഞു കഴിഞ്ഞപ്പോൾ ആൽബിയ്ക്ക് വല്ലാത്ത ശൂന്യത അനുഭവപ്പെട്ടു.
ആം സോർ (നോവൽ – ഭാഗം 11 )
തിരിച്ചു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിൽ മുഴുവൻ സമയവും ആൽബിയുടെ മനസ്സിൽ അവനി മാത്രമായിരുന്നു.








