അമ്മ വാക്ക്
പലായനങ്ങൾക്കെപ്പോഴും
മുറുക്കി കെട്ടിയ
പഴന്തുണിഭാണ്ഡത്തിന്റെ പ്രതീക്ഷയാണ്.
പേക്കിനാവിനൊടുവിൽ..
ഉറക്കത്തിൻ വാതിലിലാരോ
അമാന്യമായ്, ശക്തമായ് മുട്ടുന്നു.
മുറിപ്പെട്ട പാതിരാക്കനവിൻ
നിരാശയിൽ നീറി ഞാനിരിക്കുന്നു.
ഞാനും നീയും
മാറ്റങ്ങൾക്കന്ത്യം
ശരിയായിമാറിയ
തെറ്റുകൾ
ചിരിയുടുപ്പുകൾ
തുന്നുന്നു.
ഒഴിവാക്കപ്പെടുമ്പോൾ
പ്രധാനവീഥികളതിവേഗം
പാർശ്വവീഥികളാകും.
വിളറിയ മുഖങ്ങൾ
പ്രതികരണങ്ങളെ
തൊണ്ടയിൽ മറവുചെയ്യും.
ഇല്ലാത്തവയെക്കുറിച്ച്, ഉള്ളവയെക്കുറിച്ചും
നിറങ്ങളേഴുമഴിച്ചു വെച്ചാൽ
മഴവില്ലെന്താകും ?
സ്വരങ്ങളെല്ലാമകന്നു നിന്നാ -
ലതെന്തു സംഗീതം ?
കണ്ണമ്മ രൂപിണി
അതിരാവിലെ എണീറ്റ്
പുഴയിൽ പോയി കുളിച്ച്
അവൾ നിത്യവും കണ്ണെഴുതും.
ജീവിക്കാൻ അനുവദിക്കാതെ
എങ്ങോ പൂക്കുന്നൊരു
ഓക്കുമരത്തിനുകീഴെ,
അവസാനത്തെയാണിയും പറിച്ചുകളഞ്ഞ്
ആണ്‍പക്ഷികള്‍ കരയാറില്ല
പിറന്നു വീണപ്പോള്‍
ഒരുപാടു കരഞ്ഞതുകൊണ്ടല്ല
കണ്ണീരുവറ്റിയത്
നാവുകൾ യൗവ്വനയുക്തമാകുന്നത്
കടലിന്റെ ഉള്ളുരുക്കങ്ങളിലേയ്ക്ക്
വലിച്ചെറിയപ്പെട്ട
അറുത്തെടുത്ത നാവുകൾ
വാർദ്ധക്യം ബാധിച്ചവയായിരുന്നു….!
ആൾപ്പാർപ്പില്ലാത്ത വീട്
ആൾപ്പാർപ്പില്ലാത്ത വീട്
















