നില തെറ്റിയവൾ
കാലുറപ്പില്ലാതെ
പതറുമ്പോഴാണ്
അധിനിവേശങ്ങൾ
കഴുകനെ പോലെ
വട്ടമിട്ടു പറക്കുന്ന
ഹെലികോപ്റ്ററുകൾ..
മഴപോയ വഴികളിൽ
മഴപോയ വഴികളിൽ മിഴിപാകി നില്ക്കേ
പുഴപോലെയൊഴുകുന്ന മിഴിനീരുകണ്ടേ.
ഫോസിൽ
മഴപെയ്യുന്നതിന്റെ
ഒരു ചിത്രം
നീയയച്ചപ്പോൾ,
വൃന്ദഗീതം
നോയമ്പുകാലമാണ്.
അല്ലാഹുവിനെ മനസ്സിൽ
താലോലിച്ച്,
ചിറകു വറ്റിയ തീവണ്ടി
നേരം തെറ്റിയോടുന്നൊരു
ചിറകുള്ള തീവണ്ടി
നിരന്തരം യുദ്ധത്തിലാണ്
ദാരിദ്ര്യത്തിനും സമൃദ്ധിയ്ക്കുമായി
അക്ഷരങ്ങളെ പകുത്ത് വയ്ക്കുമ്പോഴാണ്
നോക്കിനിൽക്കെ ഇല്ലാതാവുന്നവർ
ഞാൻ മരിച്ചപ്പോൾ
പലരും പലയിടത്തായിരുന്നു
തിരക്കിലായിരുന്നു
ഹൃദയ സ്പന്ദനങ്ങൾ
ഒരിക്കല്‍ നീയെന്‍റെയരികില്‍ വന്നിടും
ഒടുവില്‍ നീയെന്നെ തിരിച്ചറിഞ്ഞിടും
ചോറ്
വെള്ളിടി വെട്ടി ചിന്നിച്ചിതറിയ
പാടത്തെ കതിർ മലരുകളും.
















