ഉരുണ്ടതും പരന്നതുമായ തർക്കഭൂമിയിൽ നിന്ന് തത്സമയം
പൊത്തിലിരുന്ന്
ഒരു വെടിയുണ്ട കണക്കെ
പുഴയുടെ നെഞ്ചിനെ ലാക്കാക്കി
മഴമൊഴി
മാനം ഉരുകി വിയർത്തൊരു വെൺപുഴ വാശിപിടിച്ചു പരക്കുന്നു
ചിതറിയ മായക്കാഴ്ചകളുടെ വിവർത്തനം
ഇളകി മറിയുന്ന കടൽ
ചെളിപ്പതതുപ്പും തിരകൾ
ചിലപ്പോൾ ഞാൻ ഇങ്ങനെയൊക്കെയാണ്
വെറുതെ പറന്ന് ചെന്ന്,
നക്ഷത്രങ്ങളെ ചുംബിച്ചിട്ട്
തിരിച്ചുവരും
ചരിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നവർ…….
ചരിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെടുമ്പോൾ
ജീവിച്ചിരുന്ന അടയാളങ്ങളൊക്കെയും
വൃശ്ചികപ്പുലരിയിൽ നിളയിലൂടെ…
കോടമഞ്ഞിൻപുതപ്പൊന്നിതാ
ശാന്തമായുറങ്ങും നിളക്കുമീതേ
ചില പെണ്ണുങ്ങൾ
ചാവാൻ തീരുമാനിച്ചതാ
പത്തൊമ്പതാം പിറന്നാളിന്.
അടയാളപ്പെടാതെ പോയത്
വരഞ്ഞുതീർന്ന
ചിത്രങ്ങളിൽ,
എനിക്കവളെ ഇപ്പോഴാണ് ഒട്ടും ഇഷ്ടമില്ലതെയായത്
ഇതെൻ്റെ സ്ക്കൂളിലെ
പ്രണയിനിയേ അല്ല.
വെളിപാട്
സ്വപ്നങ്ങൾ
വന്ധ്യംകരണത്തിന്
വിധേയമാവണമെന്ന്
















