തീരാതെ പെയ്യുന്നത്
ദൂരെ മഴ പെയ്യുമ്പോളൊന്നും
അമ്മ ചിരിക്കാറെയില്ല.
കിഴക്കൻ മാനം
കറുത്ത് കണ്ടാൽ
അമ്മയുടെ മുഖവും
പെയ്യാൻ കനക്കും.
മഴ തോർന്നാൽ
ഈ മഴയിൽ ഇങ്ങനെ
നനഞ്ഞു കുതിരണം.
വേവലാതികൾ
കരിമേഘ കൂട്ടങ്ങളായ്
ഉരുണ്ടു കൂടണം.
പിന്നെ…
അങ്ങനെയാണ്..
ഉമ്മറമാകെ നിറയുന്ന
ശലഭമഴയിൽ
വിശുദ്ധവർത്തമാനത്തിന്റെ
ലോക് ഡൗൺ
കനലിരമ്പം
പരിണാമ ശരാശരി
നിർബന്ധിതമായ ഔപചാരിക വ്യവഹാരങ്ങൾക്കൊടുവിലെ
അനിവാര്യമായ അടച്ചിടപ്പെടലിൽ,
അയാൾ തന്റെ ശൂന്യതകളെ
വീണ്ടും വെല്ലുവിളിക്കാൻ മുതിരുന്നു.
വാമനപാദം
ഞാനൊരു ചെത്തിപ്പൂവിൻ നടുവിൽ
തേനൊഴുകുന്നൊരു കുഴലിന്നുള്ളിൽ
കേസരനാരുകളൂരി മണത്തു രുചിച്ചു കഴിഞ്ഞൂ
മൂവിതളിന്മേൽ
ജീവിതമങ്ങനെ വിങ്ങി വിടർന്നൂ
ചിറകുകള്‍
വീശിപ്പറന്നിടാം വര്‍ണ്ണച്ചിറകിനാല്‍
നാടുനാടാന്തരം പുഞ്ചിരിപ്പാലുമായ്
ആകാശപ്പറവയായ്, മേഘവീഥിയില്‍,
തണ്ണീര്‍ത്തടാകത്തില്‍, താഴ്വരയില്‍ പാറാം.
മിഷേലിന്റെ തീൻമേശ
പെട്ടെന്നാണ് വാതിലിൽ മുട്ടു കേട്ടത്.
ഓടിച്ചെന്നു തുറന്നപ്പോഴുണ്ട്,
ഗബ്രിയേൽ മാലാഖ!
കശാപ്പ്
അവളിറങ്ങിപ്പോയ വഴികളിലെല്ലാം
നനുത്ത പൂക്കളുടെ വാടിയ മണം.
ഇനിയൊരിക്കലും പൂക്കില്ലെന്ന് ഞാൻ കരുതിയ
അവൾ നട്ട മരങ്ങൾ
വീണ്ടും ഇന്നലെ പൂത്തുലഞ്ഞിരിക്കുന്നു.
അക്ഷരങ്ങളില്ലാത്ത കവിത
കാലം നുള്ളിയെടുത്ത സ്വപ്നങ്ങളെ
കൂട്ടിവച്ചൊന്നെഴുതുന്ന നേരം
പുസ്തകത്താളിൻ നിറം ചോർന്നിരുന്നു…
തൂലികയിൽ മഷി വരണ്ടിരുന്നു…
കനൽവഴികൾ
മുന്നിൽക്കാണും വഴികളിലേതാ -
ണെന്നുടെവഴിയെന്നറിവീല
കനലുണ്ടൊന്നിലൊളിഞ്ഞു കിടപ്പൂ
കല്ലും ചളിയും മറ്റൊന്നിൽ
















