പൂവാക
ദൂരെയൊരു പൂവാക പൂക്കുന്നു വീണ്ടും
പറയാൻ മറന്ന പ്രണയവുമായ്..
ഒരു വർഷകാലം വേരുറഞ്ഞ
ജലമത്രയും രക്തപുഷ്പങ്ങളാക്കി
ഒരു പൂവാക പൂക്കുന്നു ദൂരെ.
മായ്ച്ചുകളയാനാവാത്തത്
കാലം വിള്ളലേൽപ്പിച്ച
മൺച്ചുവരിനപ്പുറം
രണ്ടു പ്രണയിതാക്കൾ.
ഒരുമ്പെട്ടോളുടെ രാത്രി
ഏതോ പെണ്ണിന്റെ
വിയർപ്പിൽ
മുങ്ങിയ മുല്ലപ്പൂമണം
ഓക്കാനം അടക്കി
പിന്നോട്ട് മാറി നിന്നു.
ഓഷോയുടെ കണ്ണുകൾ
ആദ്യമായി ഞാൻ
എന്നെ കണ്ടത് ഓഷോയുടെ കണ്ണുകളിലായിരുന്നു.
യാത്രാമൊഴി
പ്രിയനേ…
ഒരു നാൾ നീയെന്റെ മരണം കാണും
നിന്റെ കൈക്കുള്ളിൽ കൊരുത്തുവച്ച
എന്റെ വിരലുകൾ നിശ്ചലമാകും.
മരണത്തിന്റെ തണുപ്പ്
നിന്നിലേയ്ക്ക് ഇരച്ചുകയറുന്നുണ്ടാവാം അപ്പോൾ.
നീല വേരുകൾ
പെയ്യുവാൻ
പാകത്തിൽ
ഉരുണ്ടുകൂടിയ മേഘങ്ങളിൽ
നോക്കൂ,
എത്ര തീവേനലുകളാണതിൽ!
ആങ്ങളയങ്ങാടിയിൽ നിന്ന്
അപ്പുറത്തെ പറമ്പിൽ
'അത്'
പൊട്ടും വരെ ആങ്ങള വിചാരിച്ചത്
'അത്'
മുറിവ്
ഒരിക്കലുള്ള് പൊള്ളിച്ച
വാക്കുകളുടെ
അനുരണനത്തിൽ
ഹൃദയമിപ്പോഴും
കല്ലിച്ച്കിടക്കുന്നു,
സ്വപ്നങ്ങൾ വിൽക്കാനുണ്ട്
ഉടലുകൾ വെന്ത നിശയുടെ
ഭിത്തിയിൽ മുളയിട്ട
പേരിടാസ്വപ്‌നങ്ങൾ
വിൽക്കാനുണ്ട്...
പ്രകൃതിവിലാപം
കഥയല്ല കളവല്ല കാലം മറക്കുന്ന
ചിതലെടുത്തീടുന്ന ഓർമ്മയല്ല.
















