ഓഷോയുടെ കണ്ണുകൾ
ആദ്യമായി ഞാൻ
എന്നെ കണ്ടത് ഓഷോയുടെ കണ്ണുകളിലായിരുന്നു.
യാത്രാമൊഴി
പ്രിയനേ…
ഒരു നാൾ നീയെന്റെ മരണം കാണും
നിന്റെ കൈക്കുള്ളിൽ കൊരുത്തുവച്ച
എന്റെ വിരലുകൾ നിശ്ചലമാകും.
മരണത്തിന്റെ തണുപ്പ്
നിന്നിലേയ്ക്ക് ഇരച്ചുകയറുന്നുണ്ടാവാം അപ്പോൾ.
നീല വേരുകൾ
പെയ്യുവാൻ
പാകത്തിൽ
ഉരുണ്ടുകൂടിയ മേഘങ്ങളിൽ
നോക്കൂ,
എത്ര തീവേനലുകളാണതിൽ!
ആങ്ങളയങ്ങാടിയിൽ നിന്ന്
അപ്പുറത്തെ പറമ്പിൽ
'അത്'
പൊട്ടും വരെ ആങ്ങള വിചാരിച്ചത്
'അത്'
മുറിവ്
ഒരിക്കലുള്ള് പൊള്ളിച്ച
വാക്കുകളുടെ
അനുരണനത്തിൽ
ഹൃദയമിപ്പോഴും
കല്ലിച്ച്കിടക്കുന്നു,
സ്വപ്നങ്ങൾ വിൽക്കാനുണ്ട്
ഉടലുകൾ വെന്ത നിശയുടെ
ഭിത്തിയിൽ മുളയിട്ട
പേരിടാസ്വപ്‌നങ്ങൾ
വിൽക്കാനുണ്ട്...
പ്രകൃതിവിലാപം
കഥയല്ല കളവല്ല കാലം മറക്കുന്ന
ചിതലെടുത്തീടുന്ന ഓർമ്മയല്ല.
മുറ്റം
സന്തോഷങ്ങളുടെയും
സന്താപങ്ങളുടെയും
ആൾപെരുക്കങ്ങൾക്ക്
അനവധി തവണ
അന്നമേകിയ
ഊട്ടുപുരയാണ്
മുറ്റം.
ഔട്ട് ഓഫ് ഫോക്കസ്
ഓർമ്മകളിൽ നിന്നും
പടിയിറക്കിവിടാൻ
വെമ്പുന്ന, ചില ചിത്രങ്ങളുണ്ട്.
‘ചങ്കാതികൾ’
അന്നെല്ലാം ഞങ്ങളൊന്നായിരുന്നു
ഒരേ പാത്രത്തിൽ നിന്നും കിനാവ് രുചിക്കുന്ന
സുമുഖന്മാർ
ചങ്ങാതികൾ.
















