നവകേരളം
എന്നോ മഴുവെറിഞ്ഞ്
പകുത്തെടുത്ത സ്വപനങ്ങളിൽ
പച്ചപ്പ് നാട്ടി നാട്ടി
ദൈവം ഇവിടം
സ്വർഗമെന്നു വിളിച്ചു.
ദാഹപ്പെരുങ്കടൽ
മേഘജാലങ്ങൾക്കകം പുറം കാണാതെ
തിങ്ങി നീരാവി വിതുമ്പുന്ന മാതിരി
എത്രകാലം നീ മനസ്സിൽ തളച്ചിടും
മുഗ്ദ്ധസാഫല്യമീ രാഗവർഷത്തിനെ !
ചേർത്തുപിടിക്കുന്നവർ
പ്രഭാത കിരണങ്ങൾ പൊഴിച്ച്
പകലോൻ എന്നോട് പുഞ്ചിരിച്ചപ്പോൾ
നിറഞ്ഞ മിഴികൾക്കിടയിൽ
ആ പുഞ്ചിരി കണ്ടില്ല ഞാൻ .
ഭിക്ഷ
ഇന്നലെയായിരുന്നു
അവൾ രണ്ടാമതും മരിച്ചത്
ഓർമകളുടെ അകാല മരണങ്ങൾ
ഒരിക്കലും
മറക്കില്ലെന്നെന്നോട്
വാക്ക് പറഞ്ഞവരാണ്
ഓർമകളുടെ ശ്മശാനത്തിൽ
നിന്നെന്നെ
ആദ്യമെടുത്തു
ദഹിപ്പിച്ചു കളഞ്ഞത്.
കാലത്തോട്..
ഓ പ്രണയമേ,
ഇരുട്ടിലായ എന്റെ നടവഴികളിൽ
ഞാൻ തീർത്തയേകാന്തതയുടെ
വെളിച്ചമാണ് നീയെനിക്ക്..
നിഴൽ
കണ്ണുകളിൽ വെളിച്ചമാണ്
ഇരുട്ടിനോളം വലിയ വെളിച്ചം.
ഉടലിനെ മറയ്ക്കുന്ന,
ഛായയെ മറയ്ക്കുന്ന,
ഇരുട്ടിൻ്റെ പ്രകാശം.
പവിഴമല്ലിച്ചോട്ടിൽ
പവിഴമല്ലികൾ പൂവിട്ടൊരു വഴി-
യ്ക്കരികിലായൊരു കാറ്റിൻ്റെ മർമ്മരം!
ഇന്നത്തെ റെസിപ്പി
മിഴികൾ തളരാതെയല്ല;
പടിവാതിൽക്കലേയ്ക്ക് തന്നെ
നോക്കി നോക്കി
ഇരിപ്പാണ്
മിനുട്ടുകൾ തെല്ലു വൈകിയേ ഉള്ളൂവെങ്കിലും
മകൻ എത്തുവാൻ
വിഷാദപർവ്വം
'അസ്ഥിയിൽ പിടിച്ച പ്രേമം'
അതിവേഗം അവനെ ശ്വാസം മുട്ടിച്ചു
















