വീട്

കായൽ നികത്തിയാണ് വീട് വെച്ചത്. അടിത്തറയിൽ മാനത്ത്കണ്ണിക്കും

പ്രതിഷ്ഠാധിപതി

കള്ളിവെളിച്ചത്തായപ്പോൾ മുതൽ നീ ഓർമയുടെ പൂമുഖത്താണ്. ഇരുളകത്ത് നിന്നും എന്തോ തട്ടി വീഴുന്ന പിടച്ചിൽ എഴുന്നേറ്റോടി,

ഡയറികളുടെ സാക്ഷ്യങ്ങൾ

ഭ്രാന്താശുപത്രിയുടേയും തീവണ്ടി പാളത്തിന്റേയും മദ്ധ്യേ , ആകാശം നഷ്ടപ്പെട്ടുപ്പോയ അവന് ഒരു കോപ്പ ഭ്രാന്ത് നുണയാൻ കൊടുത്തശേഷം അവൾ ഒരു ട്രാഫിക്ക് ഐലൻഡായി മാറി അയാൾക്ക് ദിശ കാണിക്കുകയാണ്,

തലതാഴുമ്പോൾ

മിണ്ടാട്ടങ്ങൾ പലതും വഴിമുട്ടിപ്പോയത് മൊബൈലിലേക്ക് തലപൂണ്ടതു കൊണ്ടായിരിക്കും.!

മഴപോലെയൊരു വീട്

ആ കുന്നിനു മുകളിൽ കാണുന്ന വീട് എന്റേതാണ് മഴപോലെയൊരു വീടായിരുന്നു എന്റേത്

അച്ഛനില്ലാത്ത വീട്ടിലെ കുഞ്ഞ്

അച്ഛനില്ലാത്ത വീട്ടിലെ കുഞ്ഞുങ്ങളെ ഉള്ളം കൊണ്ട് ഒന്ന് തൊട്ടുനോക്കിയിട്ടുണ്ടോ ….!?

മരണം

ഒടുക്കമെന്ന് മുദ്രവെക്കുമ്പോഴും പുതുതായെത്ര നാമങ്ങളും വിശേഷണങ്ങളുമാണ്

ആകസ്മികം

എഴുതിക്കൊണ്ടിരിക്കുമ്പോഴായിരുന്നു അത് സംഭവിച്ചത്.

ഏകാന്ത നിലവിളികൾ

തെരുവിന്റെ ഒഴിഞ്ഞ തിണ്ണകളിൽ ഉപേക്ഷിക്കപ്പെട്ട ജന്മങ്ങൾ വേഗതയെ നോക്കി അന്ധാളിച്ചിരിപ്പുണ്ട്.

കൂട്ടിലെ പക്ഷികൾ

ഓണമാണെന്ന് നീ പാടാൻ തുടങ്ങവെ ഞാനീയഴിക്കൂട് മെല്ലെ തുറക്കുന്നു

Latest Posts

error: Content is protected !!