ആകാശത്തെ കൃഷിയിടങ്ങൾ
അപ്പു ഒരുപാടാലോചിച്ചു. ഉത്തരമൊന്നും കിട്ടിയില്ല. ഇനി അമ്മ തന്നെ ആശ്രയം. ആകാശത്തേക്ക് നോക്കി എന്തൊക്കെയോ ചിന്തിച്ച് അപ്പു അമ്മയുടെ തിരക്കൊഴിയുന്നതും കാത്തിരുന്നു.
ആരാധനയുടെ പാട്
തെരുവിൽ വെട്ടേറ്റ് ചോരയിൽ കുളിച്ച് കിടക്കുന്ന ശരീരത്തിൽ നിന്നും ജീവൻ വെടിയുന്നതിൻ്റെ മുന്നോടിയായി, തന്നെ നോക്കി "വെള്ളം…..വെള്ളം…" എന്ന് അപേക്ഷിച്ചു കൊണ്ടിരുന്നത് അയാളെ അസ്വസ്ഥനാക്കി…
രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുമോ..?
സൂര്യരശ്മികള്‍ വാര്‍ഡിന്‍റെ ഇടനാഴിയിലേക്കു തെന്നിയിറങ്ങുമ്പോള്‍ മൂലയില്‍ ചുരുണ്ടുകൂടി കിടന്നിരുന്ന പൂച്ച മൂരിനിവര്‍ന്നെഴുന്നേറ്റു. നിലംഅടിച്ചുവാരുന്ന അവളുടെ വസ്ത്രത്തില്‍ ദേഹമുരസി മ്യാവൂ എന്നൊച്ചവെച്ചു നടന്നു.
മാതംഗി
അവൾ മന്ദഹസിച്ചു. വിവേക് നോട്ടം അവളുടെ കവിളിലേയ്ക്ക് പായിച്ചു. ഇല്ല, കാണാനാഗ്രഹിച്ച ആ നുണക്കുഴികളുടെ ലാഞ്ചനപോലും ഇല്ലെന്ന് കണ്ട് കണ്ണുകൾ വീണ്ടും അവളുടെ കണ്ണിൽ പരതി. അത്രെയും അസ്വസ്ഥത താൻ മുൻപൊരിക്കലും അനുഭവിച്ചിട്ടില്ല.
ഒടുവിലത്തെ ബസ്സ്
അയാൾ പുറത്തു റോഡിൽ നിന്നപോൾ മുറ്റത്തെ കൊന്ന മരം നിറയെ ഡിസംബർ മിന്നാമിന്നി കുഞ്ഞുങ്ങളെ കൊണ്ട് നക്ഷത്രദീപം ചാർത്തുന്നത്
കണ്ടു.
മകള്‍
പുറത്തെ ജാലക ചില്ലിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികള്‍ക്കൊപ്പം ഉള്ളിലേക്കരിച്ചിറങ്ങുന്ന ഓര്‍മ്മകള്‍… അതുവരെ അവിടമാകെ നിറഞ്ഞുനിന്ന ആശുപത്രി ഗന്ധം പോലുമകന്ന് മെല്ലെ ഞാനും ഓര്‍മ്മകളിലേയ്ക്കൂളിയിട്ടു.
ജ്ഞാനപ്പഴം
വൈകുന്നേരം അരിയും പച്ചക്കറിയും വാങ്ങിക്കാൻ കാശില്ലാത്തതിന്റെ വേദനയറിയണമെങ്കിൽ മുരുകൻ എന്റെ സ്ഥാനത്തും ഇരുന്നു നോക്കണം. പ്രയാസങ്ങൾ എല്ലാവർക്കുമുണ്ട്. അതവനവൻ തന്നെ പരിഹരിച്ചേ പറ്റൂ.
മറവി
സരസഭാഷി. നല്ല നർമ്മബോധം. കടുപ്പമുള്ള കാപ്പിയും, സിഗരറ്റും ഹാർമോണിയവും പ്രിയപ്പെട്ടവ. ഇതിൽ ഏതെങ്കിലും ഒന്ന് എപ്പോഴും ഒപ്പം വേണം എന്ന നിർബന്ധമൊഴിച്ചാൽ യാതൊരു പ്രശ്നങ്ങളുമില്ല. ഒരു പട്ടാളക്കാരന്റെ കാർക്കശ്യം പ്രതീക്ഷിച്ചിരുന്ന ഞങ്ങൾക്ക് മരുഭൂമിയിൽ ഒരു മഴ പെയ്ത പോലായിരുന്നു അയാളുടെ വരവ്.
പൊക്കിൾക്കൊടിയുടെ ഭൂപടം
പതിനാലാം നിലയിൽ വിവിധ രാജ്യങ്ങളിലേക്ക് തുറക്കുന്ന ഏതാനും കതകുകൾ പിന്നിട്ട് അസീംക്കയുടെ കതകിനരികിൽ എത്തിയപാടെ പോലീസുകാരൻ തടഞ്ഞു. കതക് പാതി തുറന്ന നിലയിലാണ്. ഭാഗ്യത്തിന് അഫ്സൽ എന്നെക്കണ്ടു.
കപ്പലണ്ടി അപ്പൂപ്പൻ – ഒരു ഓർമ്മക്കുറിപ്പ്
അദ്ദേഹത്തിൻറെ ആ ഇരുണ്ട നിറവും മുഷിഞ്ഞ വസ്ത്രങ്ങളും, നീട്ടി വളർത്തിയ ചുരുളൻ മുടിയും, എണ്ണയോടു കൂടിയ ആ ചുരുളൻ മുടി പിറകിലോട്ടു ഒതുക്കി വെക്കുമ്പോൾ നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്ന എണ്ണയുടെ മണവും എല്ലാംകൂടി അടുത്ത് പോകാൻ ഭയമായിരുന്നു.





















