നാരങ്ങ മിഠായി
റേഷൻ ചാക്കരിയുടെ കൊഴുത്ത കഞ്ഞിവെള്ളത്തിൽ ഉപ്പും, വെള്ളവും ചേർത്ത് നേർപ്പിച്ചു,ഒന്ന് തൊട്ടു നാക്കിൽ വച്ചിട്ട്
ഡാർലിംഗ്.. ഡാർലിംഗ്
നഗരത്തിരക്കിൽനിന്നു കുറച്ചു വിട്ടുമാറിയാണു വി ആകൃതിയിലുള്ള ഈ ബസ്സ് സ്റ്റോപ്പ്.
ദേശം 94-ൽ സംഭവിക്കുന്നത്
ദേശം തൊണ്ണൂററിനാല് ഒരേയൊരു റോഡിൽ ഒതുങ്ങുന്ന അങ്ങാടിയാണ്.
ശംഭോ മഹാദേവ
റാഫിയണ്ണന്റെ ലീഡര്‍ഷിപ്പിലുള്ള ഒരു കൊട്ടേഷന്‍ ടീമിലായിരുന്നു ഞാനന്ന് ജോലി ചെയ്തിരുന്നത്.
പഥികൻ
'രാമനാട്ടുകര'
കണ്ടക്ടറുടെ ശബ്ദം കേട്ട് മുരളി ചിന്തകളിൽ നിന്നുയർന്നു. അയാൾ തന്റെ ബാഗ് തൊളിലേറ്റി ബസ്സിൽ നിന്നിറങ്ങി.
പോൺ ഡിസ്‌കഷൻ
മെട്രോ നഗരത്തിലെ ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന ആഢംബര ഹോട്ടലിനു മുകളിലിരുന്നു ഞങ്ങൾ മദ്യഗ്ലാസ്സുകൾ തമ്മിൽ കൂട്ടിമുട്ടിച്ചു ചർച്ച തുടങ്ങി.
ഇച്ചിരി നാട്ടു വിശേഷങ്ങൾ
നാരായണൻ കുട്ടി ഒരു ബി ടെക് കാരനാണ്. പക്ഷെ തന്റെ സ്വന്തം ഗ്രാമം വിട്ട് പോകാൻ നാരായണൻ കുട്ടിക്ക് പറ്റില്ല.
പെൺവരാന്ത
നീതു, സെക്കന്റിയർ ബി.എസ്.സി മാത്സിന് പഠിക്കുന്ന എന്റെ സഹപാഠി. അതിസുന്ദരി.
പെർമഫ്രോസ്റ്റ്
മഞ്ഞു പെയ്യുന്ന കൊടുംകാട്ടിൽ നീണ്ട വാലുള്ള ഒരു കറുത്ത പക്ഷി തലയ്‌ക്കു മുകളിലൂടെ വികൃതമായൊരു സ്വരമുണ്ടാക്കിക്കൊണ്ട് പറന്നുപോയി.
മരണത്തിനും മുൻപേ മരിച്ചു പോകുന്നവർ
എഴുന്നേറ്റ് മൊബൈൽ നോക്കിയപ്പോൾ നാലര ആയതേ ഉള്ളൂ ..
"ആറുമണിക്കാണല്ലോ അലാറം വച്ചത്




















