മതിൽ

നല്ല ആൾ സഞ്ചാരമുള്ള റോഡരികിലാണ് വീട്. വഴിയിലൂടെ പോകുന്നവരും വരുന്നവരും എല്ലാം വീട്ടിലേക്ക് എത്തിനോക്കുന്നതു വീടിനു ചുറ്റുപാടും വെച്ചിരിക്കുന്ന സിസിടിവി ക്യാമറയിലൂടെ ലോകത്തിൻ്റെ രണ്ടറ്റങ്ങളിൽ ഇരുന്ന് മക്കൾ കണ്ടുപിടിച്ചു.

അത്തർച്ച

കാലം മങ്ങലേൽപ്പിച്ച മഹത് വചനങ്ങളാൽ നിറഞ്ഞ എൽ പി സ്കൂളിൻ്റെ വലതുമതിലിനോട് ചേർന്ന് മുകളിലേക്ക് പോകുന്ന കോൺക്രീറ്റിളകിയ റോഡ് ചെന്നെത്തുന്നത് ചള്ള്മുക്കിലാണ്.

ഉള്ളുരുക്കം

കോരന്റെ കടത്ത് തോണി അക്കരെയാണ്. ഈ പെരുമഴയത്തിനി ഓൻ വരുവോ.. നാവിനടിയിലെ കുഴിയിൽ ഇറങ്ങിയ ഉമിനീര് കുടിച്ച് കേശവൻ ഒന്നുകൂടെ ഉച്ചത്തിൽ കൂവി.

നീറ്റൽ

'എൽ' എന്നക്ഷരത്തോടെ ഒരു വെളുത്ത കാർ, റോഡിലൂടെ നല്ല ചന്തത്തിൽ ഇഴഞ്ഞു പോകുന്നു. പെൺകുട്ടികളെ മാത്രമിരുത്തുന്ന അതിന്റെ ഓണർ ഒരു സ്ത്രീ തന്നെയാണ്. എന്നാലെനിക്ക് ഹരമെന്നും പുരുഷന്റെയെന്ന് ലോകം അവകാശപ്പെടുന്ന ബൈക്കിനോടാണ്.

വർണ്ണ കടലാസ്

"പണമാണ് സർവ്വതും" എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പാടിനടക്കുന്ന ഒരു സമൂഹത്തിൽ ജീവിക്കുന്നതിനാലാകാം, സുദേവന്റെ മനസ്സിൽ പണത്തെക്കുറിച്ച് പല അനാവശ്യ ചോദ്യങ്ങളും ഉയർന്നു വന്നത്. യഥാർത്ഥത്തിൽ പണമാണോ എല്ലാറ്റിന്റെയും തുടക്കവും ഒടുക്കവും എന്ന ചിന്ത അവനെ അലട്ടി.

പഞ്ചകം

മരണം ഒരു അവസാനമാണോ എന്ന് വിദ്യാർത്ഥി അധ്യാപകനോടു ചോദിച്ചപ്പോൾ അധ്യാപകൻ്റെ മറുപടി.

ഇളംനിലാവ്

കുഞ്ഞധരത്തിൽ ചൂണ്ടുവിരൽ ചേർത്തുവച്ചു പുഞ്ചിരിച്ചിരിക്കുന്ന ഓമനത്തമുള്ള ഒരു കൊച്ചു മാലാഖ ചുമർച്ചിത്രത്തിൽ നിന്നിറങ്ങി മനസ്സിനകം നിറഞ്ഞോടി ഒച്ചയിട്ടു.

കണ്ട പുലി മാര പുലി

അറേക്കാല് തെയ്യം തൊടങ്ങ്ന്നത് ധനു അഞ്ചിനാന്ന്. തീരുന്നത് എട്ടിന്നും. ഓറ് ഒര് തെയ്യും കാണാതിരിക്കൂല. നട്ടപാതിരാക്കും അറേക്കാലന്നെ ഇണ്ടാവും. പോരാൻറ്റ് ഇപ്പം കൂട്ടായ്ക്കാരനും.

ഞാൻ അപരാജിത

അധ്യാപക ദിനം പ്രമാണിച്ച് അധ്യാപകർക്കായി വിവിധ മത്സരങ്ങൾ നടത്തുകയാണ് ജില്ലാതലത്തിൽ. കഥാരചന മത്സരം ആരംഭിക്കാറായി. പത്തിരുപത്തഞ്ചു പേരുണ്ട് പല സ്കൂളുകളിൽ നിന്നായി.

നോർത്തേൺ ലൈറ്റ്സ്

ആ മയക്കത്തിൽ അവൾ ചെന്ന് പതിച്ചത് മഞ്ഞിൽ മറവ് ചെയ്ത ഒരു സ്വപ്നഭൂമിയിലാണ്. മരണത്തിന് മഞ്ഞിനോളം തണുപ്പുണ്ടാകുമോ? അടക്കിയ ഭൂമിയുടെ ഗന്ധം മരിച്ചവരുടെ ആത്മാവിനെ കുളിർപ്പിക്കുന്നുണ്ടാകുമോ?

Latest Posts

error: Content is protected !!