പി വി സൂര്യഗായത്രി
മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്
ഒരിക്കൽ വാക്കിന്റെ വിത്തും
ഖലീൽ ജിബ്രാനും തമ്മിൽ കണ്ടു മുട്ടി.
കവിതയെ ആറുമാസം ഗർഭം ധരിച്ച
ഒരെഴുത്തുകാരി മരണപ്പെട്ടതിന്റെ
അഞ്ചാംദിനമായിരുന്നു അപ്പോൾ.
അക്വേറിയത്തിൽ നിന്ന് പസഫിക്കിലേക്കൊരു പെൺമീൻ
തെരുവിൽ, അവൾ വരയ്ക്കപ്പെട്ടു.
തുരുമ്പെടുത്തതെങ്കിലും രാകിയ
മൂർച്ചയുള്ള കത്തി കൊണ്ട്.
അഭയാർത്ഥി
മഴ,നാടാകെ തോരണം കെട്ടിയ
വേനലിന്‍റെ ഉത്സവപ്പിറ്റേന്ന്
നീലനിറമുള്ള ജാലകങ്ങൾ
"പർദേസി പർദേസി ജാനാ നഹി "
ചുണ്ണാമ്പ് തേച്ചു ഘര്‍വാലികള്‍
തമ്പാക്ക് ചവച്ചു പാടുന്നു.
“പ്രിയപ്പെട്ട ഹെലൻ, നിന്നെ ഞാനങ്ങനെ വിളിച്ചോട്ടെ “
ഹെലൻ അവളെക്കുറിച്ചെഴുതിയ
പാട്ടിനെക്കുറിച്ച്
ഹൈപ്പിച്ചിൽ പാടുന്നു.
പലായനത്തിന്‍റെ പേടകം…
ഒരുവളുടെ ഓർമ പണ്ട് തൊട്ടേ
മുറിവേറ്റ ശലഭമായിരുന്നു.
ഏണിപ്പടിയിലെ പ്രണയമാപിനി
ഒന്ന് ബാക്കി വെക്കുന്നു
തിരുനെറ്റിയിൽ നനുത്തൊരു
ചുംബനത്തൊടുകുറി.
കാലിൽ നിന്‍റെ നഖം കൊണ്ടൊരു
സ്നേഹപൂർവ്വമാമൊരു പോറൽ
വാനിൽ ചന്ദ്രക്കല മറഞ്ഞത് പോലെ.
ബുദ്ധന്‍റെ കലാപം
കയത്തോളമാഴമുള്ള തൊണ്ടയിലൂടെ
ബുദ്ധൻ യുദ്ധം പ്രഖ്യാപിക്കുകയാണുണ്ടായത്.
അതിൽ നിന്ന് വാക്കുകളുടെ
മഞ്ഞയും പച്ചയും മണ്ണിന്‍റെ നിറവുമുള്ള
തവളകൾ വെളിയിലേക്ക് ചാടി.
കല്ലിപ്പ്
ആകാശം
ഭൂമിയോളം താഴുകയായിരുന്നു.
അത് മിന്നലെറിയുകയോ
ഇടിവെട്ടിക്കുകയോ ഭൂമിയിലാകെ
കൂണുകൾ പൊട്ടി മുളപ്പിക്കുകയോ
ചെയ്തിരുന്നില്ല.
മുന്‍വിധിയില്‍ പൊട്ടുന്ന ചങ്ങലകള്‍
ഹൊ!
എന്തൊരു കലാപമാണ്
ഹൃദയത്തിന്റെ അറകളിൽ.
മഴയത്തൊരു വെയിലങ്ങനെ
ആളിക്കത്തുന്നത് പോലെ
രാത്രി നിലാവിനെ കുടിക്കുന്നു.















