Home Authors Posts by ദേവമനോഹർ

ദേവമനോഹർ

27 POSTS 0 COMMENTS
കേരള പോലീസിൽ എസ്.പി. പ്രസിദ്ധീകരിച്ച കൃതികൾ : ഉറുമ്പുകൾ ഭൂപടം വരയ്ക്കുമ്പോൾ (കവിതകൾ), സഖീ ഞാൻ മടങ്ങട്ടെ (കവിതകൾ), നാവു ദഹനം (കവിതകൾ), ഇവിടെയൊരാളുണ്ട് (കവിതകൾ), ജനിക്കാത്തവരുടെ ശ്മശാനം (കഥാസമാഹാരം ), മൈ സ്റ്റോറി - (യു എ ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ആത്മകഥയുടെ മലയാളം പരിഭാഷ).

ഓർമ്മ

ഒരു മഴച്ചാറൽമാത്രം മതിയെനിക്കരു മയോടെ നിന്നോർമ്മയിൽ മുങ്ങുവാൻ ഒരു നിലാവെളിച്ചത്തിൻ്റെ നേരിലായ്

അപഹരിക്കപ്പെടുന്ന അരിക്കൊമ്പൻമാർ….

തീയുണ്ടകൾ തറഞ്ഞോരുയിരിൻ നോവൂർന്ന് നനഞ്ഞു ചോന്ന കാടകങ്ങൾ….

ഓണമാണുനീ….

ചുറ്റുമിപ്പാതിര നട്ടു പോറ്റുന്ന കുറ്റിരുട്ടിൻ കനം തൊട്ടു നിൽക്കവേ ഒറ്റയാവുന്ന പോലൊരു തോന്നലിൻ ചുറ്റുകൾ മുറുകുന്നു,മൗനമായി.

നായാട്ടിൻ്റെ ഇരുൾവഴികൾ …

തേമ്പാവിൻ്റെ കിളരത്തിലുള്ള കവിട്ടയിൽ ഇരുളിൻ്റെ അനന്തതയിലേക്ക് കണ്ണുനട്ടിരുന്ന പൊക്കൻ പെട്ടെന്ന് മുന്നോട്ടാഞ്ഞ് കണ്ണും കാതും കൂർപ്പിച്ചു. അടുത്ത ക്ഷണത്തിൽ വിരലുകൾ വായിലോട്ട് കയറ്റി നാവിനെ മെരുക്കി മലയണ്ണാൻ ചിലയ്ക്കുന്നതു പോലെ മൂന്നു തവണ ശബ്ദമുണ്ടാക്കി.

ചില തുടർച്ചകൾ

മഴയുറങ്ങുന്ന കരിമുകിൽ കൊരുത്തൊരു മാല കൊടുങ്കാറ്റിൻ്റെ സാക്ഷ്യത്തിൽ

വൃഥാ ….

ഒരു മഴയായിരുന്നു ഉടഞ്ഞു ചിന്നിയത്…. വെയിൽ കുടിച്ചു വെന്ത ഹരിത സ്വപ്നങ്ങളിലേക്ക്…

കാലം കുമ്പിടുമ്പോൾ …

ഇല്ല, നോവിക്കാനാവില്ല കാലമേ കൈവിലങ്ങുകളെന്നേ അഴിഞ്ഞു പോയ്. നോവു ചെത്തിമിനുക്കിയ പാതകൾ ചോര വീഴ്ത്തിക്കടന്ന കിനാവുകൾ.

ആണൊഴുക്കിലെ രതിഭ്രംശങ്ങൾ

ഭാരതപ്പുഴയുടെ കൈവഴികളിലും കടലുണ്ടിയിലും തട്ടിയുടഞ്ഞ ചൂടുകാറ്റ് വട്ടം പിടിച്ചപ്പഴാണ് തീവണ്ടി ഷൊർണ്ണൂർ കഴിഞ്ഞെന്നു മനസ്സിലായത്. ഓർമ്മകളുടെ കെട്ടുകൾ അഴിഞ്ഞ് കാലത്തിന്റെ താളുകൾ മറിഞ്ഞു.

സാക്ഷി

കോരിച്ചൊഴിയുന്ന മഴയെ മെതിച്ചും വകഞ്ഞും കോടതിയുടെ മുറ്റത്തെത്തിയ ശാമുവൽ ഒരു കാൽ വരാന്തയുടെ പടിയിൽ വെച്ച് നനയാത്ത കുറച്ചു ശ്വാസം മുക്കു വിടർത്തി വലിച്ചു കുടിച്ചൊന്നു വിടർന്നു.

വായിക്കാനാവാത്ത എഴുത്തു രീതി

കൊയ്യാൻ വിരിഞ്ഞു നിന്ന വാക്കിന്റെ പാടത്തേക്കാണ് പ്രണയത്തിന്റെ മട വീണത്.

Latest Posts

- Advertisement -
error: Content is protected !!