നാടും നാട്യശാസ്ത്രവും
പിറന്നു വീണ മണ്ണിനെ, മണ്ണോട് ചേരുന്നത് വരെ കൂടെ കൊണ്ടു നടന്ന കലാകാരനാണ് കാവാലം നാരായണ പണിക്കര്‍. കണ്ണത്താദൂരത്തോളം പരന്നു കിടക്കുന്ന നെല്‍പ്പാടങ്ങള്‍, അതിന്‍റെ അരികുപറ്റി ജീവിതം പച്ചപിടിപ്പിച്ച നാട്ടുമനുഷ്യര്‍
എന്തെഴുതാൻ
ഓഫീസിനു അടുത്തുള്ള പതിവ് മുടിവെട്ടുകടയിൽ ഉച്ചയ്ക്ക് ചെന്ന് കാത്തിരിക്കുമ്പോൾ ഒരു സുഹൃത്തിന്റെ വിളി വരുകയും എഴുത്തും വായനയും സമ്പന്ധിച്ച സംസാര ശകലങ്ങൾ ബ്യൂടീഷ്യന്റെ കാതിൽ പതിയുകയും ഉണ്ടായി.
ഒഴിഞ്ഞു കിട്ടിയ കസേരയിൽ പുതപ്പിച്ചിരുത്തി...








