നിറങ്ങൾ നഷ്ടപ്പെടുമ്പോൾ
ഉത്തരാധുനിക എഴുത്തുകാരിൽ ശ്രദ്ധേയനാണ് ശ്രീ. സുരേഷ് പേരിശ്ശേരി.
ചങ്ങാതിപ്പിണരിലെ മൂന്നാം ലോകം
സി ഗണേഷിന്‍റെ പുതിയ കഥാസമാഹാരമാണ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ചങ്ങാതിപ്പിണര്‍.
ജ്ഞാനദീപം വായനശാല: അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക്
രാജേഷ് എം.ആർ എഴുതിയ 'ജ്ഞാനദീപം വായനശാല 'എന്ന നോവൽ സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ വർത്തമാനങ്ങൾ ചെറിയ അധ്യായങ്ങളായി അവതരിപ്പിക്കുന്ന ആവിഷ്ക്കാരമാണ്.
കാല്പനികതയുടേയും അതിജീവനത്തിൻ്റെയും കലമ്പലുകൾ
ആർ.ശ്രീലതാവർമ്മയുടെ 'ചൂണ്ടക്കാരൻ' എന്ന കവിതാസമാഹാരം സമകാലികതയുടെ നിരവധി പ്രക്ഷുബ്ധതകളെ കാവ്യമാക്കുന്നുണ്ട്.
അറിയുന്ന ഗാന്ധി, അറിയാത്ത ഗാന്ധി
കോവിഡ് കാലത്ത് വായിക്കാൻ ലഭിച്ച നല്ല പുസ്തകങ്ങളിൽ ഒന്നാണ്, അജിത് വെണ്ണിയൂർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച അറിയുന്ന ഗാന്ധി, അറിയാത്ത ഗാന്ധി.
കനൽവഴിയിലെ അച്ഛൻ; മനുഷ്യസ്നേഹിയായ സഖാവ് – ഒരു മകളുടെ അടയാളപ്പെടുത്തൽ
ഒരാളുടെ ജീവചരിത്രം എന്നത് ആ വ്യക്തി ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ ചരിത്രവും ഒപ്പം ജീവിതകഥയുമാണ്.
ഈ കാവിൽ ഓർമ്മകൾ ഹരിതമാകുന്നു
തിങ്കൾ മുതൽ വെള്ളി വരെ നിർത്താതെയുള്ള ഓട്ടത്തിന് ഒരു ഇടവേള ഇടുന്നത് വെള്ളിയാഴ്ച വൈകിട്ടാണ്.
കഥയിൽ നിറങ്ങളുടെ ആധാരം
കഥ കഥയെന്നു പറയാനാവാത്ത ഘട്ടമാണ് കഥാസാഹിത്യത്തിൻ്റെ തീവ്രമായ പ്രായം. തിളച്ചു തൂവുന്ന ജലരേഖ പോലെ അതപ്പോൾ വായനയിലുമൊതുങ്ങില്ല.
പ്രദീപൻ പാമ്പിരിക്കുന്നിൻ്റെ നോവൽ : എരി – ഒരു കീഴാള വായന
കീഴാളസ്വത്വത്തിലേക്ക് സ്വാതന്ത്ര്യബോധത്തിൻ്റെയും ജ്ഞാന തൃഷ്ണയുടെയും മന്ത്രപ്പൊടികൾ വാരി വിതറിക്കൊണ്ട് ദലിത് സംസ്കാരിക ഭൂമികയിൽ ഉണർവ്വും സ്വത്വവും കണ്ടെത്താനുള്ള അന്വേഷണത്തിൽ ഒടിവിദ്യയും അത്ഭുത സിദ്ധികളുമുള്ള
അതീത ഭാവനാ യാഥാർത്ഥ്യങ്ങളുടെ കഥകൾ
സമകാലിക മലയാള ചെറുകഥ വ്യത്യസ്തമായ കൈവഴികളിലൂടെ സഞ്ചരിക്കുന്ന മലയാളത്തിലെ ഏറ്റവും സജീവമായ സാഹിത്യ ശാഖയാണ്.
















