കുലത്തിനും കുടുംബത്തിനുമായൊരു കാടുകയറ്റം
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 11
താമയുടെ ചേട്ടന്‍ ആദ്യമായി വേട്ടയ്ക്കിറങ്ങുകയാണ്. വേട്ടക്കാരനായാല്‍ ആദ്യത്തെ കാട് കയറല്‍ വലിയ ആഘോഷമായാണ് നടത്തുക. ഗ്രാമത്തിലുള്ള എല്ലാവർക്കും വിഭവ സമൃദ്ധമായ ശാപ്പാട് ഒരുക്കിയിട്ടുണ്ട്. മൈതാനത്തില്‍ കെട്ടിയ വലിയ പന്തലിനു...
കാറ്റിനും കാട്ടുപൂക്കൾക്കുമിടയിൽ
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 28
“അല്ലിയെ ഇന്ന് അടുത്ത ഗ്രാമത്തിലെ മന്ത്രവാദിയുടെ അടുത്തു കൊണ്ട് പോവുകയാണ്. കറും കൂന്തലിയമ്മയുടെ ആത്മാവിനെ കണ്ടു അവള്‍ ആകെ ഭയന്നത്രേ. “ചിരിയടക്കി താമ വെണ്ണ കടയുന്നതില്‍ ശ്രദ്ധിച്ചു....
തിരുവിഴാവ്
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം -17
ചേരന്‍റെ ജീവന്‍ രക്ഷിച്ചതില്‍ പിന്നെ താമയെ പെരിയോറുടെ വീട്ടില്‍ പോകുന്നതില്‍ നിന്നും ആരും വിലക്കാറില്ല. അത്യാവശ്യം പണികള്‍ കഴിഞ്ഞാല്‍ അവള്‍ അങ്ങോട്ട് പോകട്ടെ എന്നാണു അവളുടെ മുത്തശ്ശിയുടെയും...
കാട്ടുകൂട്ടത്തില്‍ ചേരിതിരിവ്
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 9
കാട്ടുകൂട്ടത്തില്‍ പതിവില്ലാത്തൊരു നിശ്ശബ്ദത പരന്നിരുന്നു. മൃഗങ്ങള്‍ രണ്ടു ചേരിയായി തിരിഞ്ഞിരിക്കുന്നു. വലിയവര്‍ എന്ന് പറയുന്ന വേട്ടക്കാരായ മൃഗങ്ങളും അവരെ പിന്തുണക്കുന്നവരും ഒരു വശത്ത്. കാടിനെ രക്ഷിക്കണമെന്നുള്ളവര്‍ മറുവശത്ത്....
ഗ്രാമം കാക്കുന്ന ആത്മാക്കള്‍ ചതിക്കുന്നുവോ
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 27
വേപ്പ് മരത്തിന്റെ ചുവട്ടില്‍ മുക്കിയനും പെരിയവരും നെടുമാനും താമയുടെ മുത്തശ്ശിയുമിരുന്നു. ഇന്നത്തെ മണ്ട്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഗ്രാമത്തിലെ ഏറ്റവും പ്രായം ചെന്നയാളുടെ അഭിപ്രായങ്ങള്‍ക്ക് വിലയുണ്ട്. അവിടെ എല്ലാ...
വേപ്പുമരത്തിനു ചുവട്ടിലെ മണ്ട്രം
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം -16
വീട്ടില്‍ വിളക്കുകള്‍ തെളിഞ്ഞിരുന്നു. രണ്ടു ദിവസമായി മാറി നിന്ന മഴവീണ്ടും പെയ്തു തുടങ്ങിയിട്ടുണ്ട്. കതിര്‍ വീടിനകത്ത് കയറി നനഞ്ഞ വസ്ത്രങ്ങളെല്ലാം മാറ്റി. അടുക്കളയില്‍ ആവി പാറുന്ന ചോറും...
കെണി
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 6
ഇത്രയും നീളമുള്ള ഒരു മാളം ബുച്ചി ഇത് വരെ ഉണ്ടാക്കിയിട്ടില്ല. അവന്‍ പുറത്തേക്ക് തലയിട്ടു. പല തരം മണങ്ങള്‍ കാറ്റിലൂടെ അവന്റെ മൂക്കിലേക്ക് അടിച്ചു കയറി. കുഴഞ്ഞു...
പ്രതീക്ഷയുടെ പുതുവഴികൾ
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 26
പതിവ് ആഘോഷങ്ങളൊന്നുമില്ലതെയാണ് വേട്ടസംഘം ഗ്രാമത്തിലേക്ക് കയറിയത്. ഇറച്ചിയില്ല, മാനക്കെടില്‍ നിന്നും രക്ഷിക്കാന്‍ കൈയ്യില്‍ ആകെയുള്ളത് ഒരു പീറ കാട്ട് പൂച്ചയുടെ ശവമാണ്. പുഴക്കടവില്‍ നെടുമാന്‍ അതിന്റെ തോലുരിഞ്ഞിരുന്നു....
കാട്ടുകറുവത്തോലും തേനടയും
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം -15
കതിര്‍ അവസാനത്തെ കെണിയും തയ്യാറാക്കി മരത്തില്‍ നിന്നിറങ്ങി. ബുച്ചിയും കടുവയും സികപ്പനും അവനോടൊപ്പം തന്നെയുണ്ടായിരുന്നു. കാട്ടില്‍ പലയിടത്തു ഒളിഞ്ഞിരുന്നു തന്നെ ശ്രദ്ധിക്കുന്ന മൃഗങ്ങളുണ്ടെന്നു അവനറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ്...
കാട്ടുമരവും അരുവിയും
അദ്ധ്യായം 5
പെരിയോര്‍ വൈത്തിയര്‍ ഓർമ്മകളിലേക്ക് ഊളിയിട്ടു. 'അന്ന്കാര്‍മേഘത്തെപ്പോലെയാകാനാണ് ഇവിടെയുള്ള എല്ലാ യുവാക്കളും ശ്രമിച്ചത്. എന്നാൽ ഞാന്‍ അന്നും ഒറ്റയ്ക്ക് നടക്കാനാണ് ഇഷ്ടപ്പെട്ടത്. വേട്ട എന്‍റെ ജീവിതമായിരുന്നു. ഞാന്‍ കൊന്ന മൃഗങ്ങളുടെ തലയോടുകൾ കൊണ്ട്...