പുറത്തുള്ളത്
പതിവുപോലെ
രാത്രിയായി
ചോദ്യങ്ങളൊക്കെ
ഇരുട്ടിൽ നിർത്തി
ഞാൻ ലഹരി തേടുന്നു
കറുത്ത ചിത്രങ്ങൾ
നാം കൊഴിഞ്ഞു വീണ പ്രണയ
സമുദ്രത്തിൻ ഉപ്പു കാറെറന്നോട്
മന്ത്രിച്ചു
പുലിനഖങ്ങൾ
ബന്ധങ്ങൾ തീർക്കുന്ന
മുറിപ്പാടുകൾ
മാറാപ്പിൽ നിറയുന്ന
വിഷസർപ്പങ്ങൾ
വെന്റിലേറ്റർ
ഒരിക്കൽ
ഒരു ദുഃസ്വപ്നം
പടികയറി വന്നു,
മാക്ബത്തിലെ
മന്ത്രവാദിനിയെപ്പോലെ
പൊടിയും ചേറുമായി.
ഒരാൾ മാത്രം
പകലകന്ന മൂവന്തിക്കണ്ണിൽ,
നിലാക്കനലെരിയുന്ന നേരം,
നീ മറഞ്ഞിരുട്ടായ മിഴികളിൽ,
അഴൽപൂക്കൾ ചോന്നു പൂക്കും.
ഇടം
മൂന്നുവർഷം മുമ്പ്
മുഖപുസ്തകത്തിനിട്ട
മുഖചിത്രത്തിനിന്നാരോ
വന്നിഷ്ടംചാർത്തി,
സ്തുതിയെഴുതി...
റാണി
ഒറ്റയ്ക്കൊരുത്തിയൊരു
കൊട്ടാരം പണിതു,
റാണിയായി വാണു.
നിലാവിലേയ്ക്ക് പറക്കുന്ന ശലഭങ്ങൾ
ആകാശത്തിന്റെ
അതിരുകളിലേക്ക്
നീട്ടിയ
അവളുടെ കൈവിരൽത്തുമ്പിൽ
വാടാത്ത പനിനീർ പൂവ് ….
വിശപ്പിന്റെ രാഷ്ട്രീയം
വിശന്നു മരിച്ചവന്റെ
മരണവാർത്ത
ഒരിക്കലും
പ്രധാന തലകെട്ടുകളായി
നിറഞ്ഞുനിന്നില്ല
അടുക്കളയിൽ ചോർന്നൊലിച്ച കൂര
പുരുഷൻ ഒഴിഞ്ഞ വീട്
സ്ത്രീ നിലനിർത്തുന്ന
ഗൃഹസ്ഥം.
















