ചതുപ്പ്

ചതുപ്പിനാൽ ചുറ്റപ്പെട്ട തുരുത്തുകളിൽ ജീവിയ്ക്കുന്ന മനുഷ്യരുണ്ട് നമുക്കിടയിൽ,

മൂടൽമഞ്ഞ് വീണ കണ്ണാടിയിൽ നോക്കുമ്പോൾ…

ഒറ്റയ്ക്കിരിക്കുമ്പോൾ പുതിയ വീടിന് അളിഞ്ഞ ജഡത്തിന്റെ തണുപ്പും മിനുപ്പും.

കറുത്തവൻ

കറുത്തവന്റെ കരളിലായി കനലെറിഞ്ഞു നീ പരുഷവാക്കുകൊണ്ടവന്റെ മനസു നീറ്റി നീ കണ്ണുനീരിലഴലുകോർത്തു മാലനൽകി നീ കഴുത്തിലിട്ടവൻ നടന്നു ദുഖഭാരത്താൽ.

ഗർഭം

ഗർഭമൊരു മഹാ സംഭവമൊന്നുമല്ല! സ്ത്രീകളുടെ ജൻമോദ്ദേശം വംശപരിപാലനമെന്ന് കരുതുന്നവരോടാണ്

ചങ്ങാതിക്കവി

കവിതയിൽ കഥ കാഴ്ചയാക്കി, നെല്ലിക്കമധുരം ചേർത്തെഴുതീ, കവിതയെ നെഞ്ചിലേക്കാഴ്ത്തി നീ രക്തകാന്തമാകും അനുവാചകരിൽ.

സ്ത്രീ ഒരു പ്രതീകം

സഹനത്തിന്റെ, സ്നേഹത്തിന്റെ പ്രതീകം. ബലഹീനയാണേങ്കിലും അടിമകളല്ല ഉള്ളിൽ എരിയുന്ന വേദനകൾ ഒത്തിരി ഉണ്ടെങ്കിലും

നഷ്ടനൊമ്പരം

പടിയിറങ്ങുന്ന നേരം ഒന്നൂടെ തിരിഞ്ഞുനോക്കി, ഇല്ല ആരുമില്ല നിഴലല്ലാതെ മറ്റാരും.

മുറിഞ്ഞു പോകുന്നത്

കാർമുകിൽ മാഞ്ഞ് മാനം തെളിഞ്ഞ നേരം, ഹൃദയത്തിൽ നിന്നവൾ ആകാശത്തേക്കൊരു പാലം നെയ്തു...

തട്ടിൻപുറത്ത്

ഏറെനാൾ ശേഷമെൻ ഗ്രാമത്തിലെത്തി ഞാൻ ഏതോ ഇടവഴി താണ്ടി. അവിടെന്നെക്കാത്തിരി- പ്പുണ്ടൊരു വീടതി- ന്നകമുറികൾ കേറി നോക്കി.

തുലാവർഷപ്പെയ്ത്ത്

വെയിൽ, പൂത്തു മടുത്ത നേരങ്ങളിൽ പാഞ്ഞെത്തിയ മഴപ്പെയ്ത്തിൽ നിന്നെത്ര വേഗമാണ് തെളിച്ചമുള്ള പകൽ ഓടിയൊളിക്കുന്നത്??

Latest Posts

error: Content is protected !!