പ്രണയത്തെ പ്രണയിക്കുന്നവൾ
പ്രണയസ്‌നാനത്താൽ നീയെന്ന
മണമെന്നെ ചുറ്റിവരിയണം
ചുംബനഗന്ധങ്ങളിലുണർന്നുറങ്ങണം
നീലിച്ച സ്വപ്നങ്ങളുടെ ചിറകിൽ
ചരിഞ്ഞുറങ്ങുന്ന രാത്രിയിലാണ്
നീലിച്ച സ്വപ്നങ്ങൾ എന്നിൽ
സ്വസ്ഥതയോടടുക്കുന്നത്...
സ്ക്രീൻ ഷോട്ട്
പ്രണയത്തിന് കണ്ണും കാതുമില്ലെന്ന്
നാട്ടിൻപുറത്തുനിന്നാരോ മൊഴിഞ്ഞു.
താമരശ്ശേരിച്ചുരത്തില്‍
വളവിറങ്ങുമ്പോള്‍
പുളഞ്ഞു പായുന്ന
കിളവന്‍ കാറിലായ്
ചിത്രങ്ങൾക്കിടയിൽ
വേലിയേറ്റങ്ങൾ
ശിഖിരാന്തരങ്ങളുടെ
പെൻസിൽ മുനകളെ
തൊടുന്ന
ഒരു സായാഹ്നം
അനാദിയായ രാഗങ്ങൾ
നീ ചുംബിക്കുക.
പകലിൽ…. സന്ധ്യയിൽ
മഴയിൽ…. വെയിലിൽ….
മഞ്ഞിൽ…. നിലാവിൽ….
രാവു വെളുക്കുവോളം
നമുക്ക് ശയിക്കാം.
ശേഷം
കുന്നിൻ ചരിവിൽ വച്ചു പരിചയപ്പെട്ട
മഴയെ ഞാൻ
കടത്തിക്കൊണ്ടു പോന്നു,
ആരുമറിയാതെ.
മൗനത്തിന്റെ നാനാർത്ഥങ്ങൾ
അണക്കെട്ടിലെ
ജലം പോലെ
സാന്ദ്രമായ മൗനം
ഉന്നതിയിലേക്കുള്ള യാത്ര
വെളുത്ത ആത്മാക്കൾക്കൊപ്പം
ഉന്നതങ്ങളിലേക്കു നടന്നു കയറുമ്പോൾ
തഴുകി കടന്നുപോയ
മഞ്ഞുതുള്ളി
പറയാൻ വയ്യ
പറയാതെയൊട്ടും വയ്യ,
എവിടെ തുടങ്ങുമെന്നാ-
ലോചിച്ചിരിക്കെ..,
എഴുതുവാൻ ഒരു
തുള്ളി പോലും
അവശേഷിക്കാതെ
മഷി തീർന്നു.
















