ഇലമുളച്ചി
പന്ത്രണ്ടിലന്തിപ്പഴവും
എഴുപതുപൈസയും
കൊടുത്തുവാങ്ങിയ
മയിൽപ്പീലി പെറ്റില്ല.
നിദ്രയ്ക്ക് മുൻപ്
അവസാന
അക്ഷരം
അടർന്നു
വീഴും മുമ്പ്,
ഞാൻ മടക്കയാത്ര തുടങ്ങും.
സൗഹൃദം
സൂര്യതാപമേറ്റ്
പുറം പൊള്ളിയാലും
താങ്ങും തണലുമായി
നിൽക്കും
എട്ട് കവിതകൾ
വേനലാളിപ്പടരുന്ന
നേരത്ത്
വ്യോമമാകെ
നിറയുന്നു
വാകകൾ
അവനവനിസം
അവൻ്റെ ജനനം സംഭവിച്ചു !
അടയാളം
ഒസ്സാത്തിയുടെ കയ്യിൽനിന്നും
ഖബർ കിളക്കുന്നവന്റെ കയ്യിലേക്കുള്ള
ദൂരമത്രെയീ ജീവിതം.....!!
ചെകുത്താൻ
പ്രാർത്ഥനാഭംഗത്താൽ
ദൈവങ്ങൾ പിണങ്ങിനിന്ന ഒരു രാത്രിയിൽ
ചെകുത്താൻ
കട്ടിലിനരികിലെത്തി.
എല്ലാം ഉണ്ടായിരുന്നു
കാളൻമാരും കലപ്പയും, നുകവും
മരവും, കൊയ്ത്തും മെതിയും,
തൂമ്പായും കുന്താലിയും,
പുലരുവോളം പാട്ട് പുതുക്കുന്നവൻ
വിശന്നിരിക്കുന്നവന്
ആകാശത്തിൻ്റെ നീലീമയോ
കടലിൻ്റെ അഗാധതയോ
കാണാനാവില്ല.
മീൻപിടുത്തക്കാരൻ
ചിതറുന്ന ചിന്തകൾ
വഴുതുന്നമീനുകൾ പോലെ.
















