നദിയയും ഇഹാബും നനഞ്ഞു തീർത്ത കർക്കടക മഴ

രുചിമുകുളങ്ങളെ ശത്രുവായി കാണുന്ന പാനീയങ്ങൾക്കു പോലും ഒരു പ്രത്യേക രുചിയാണ് മഴയൊച്ചയിലലിഞ്ഞ് കുടിക്കുമ്പോളെന്നു

വിങ്‌സ് ഓഫ് ഫ്രീഡം

കായൽക്കരയിലെ റിസോർട്ടിന്റെ മുറ്റത്തെ പൂന്തോട്ടത്തിലേക്കു ഇരുട്ട് പതുക്കെ അരിച്ചെത്തി. തോട്ടത്തിലെ എൽ ഇ ഡി ബൾബുകൾ കൺ മിഴിച്ചു.

ആനച്ചൂര്

പൊള്ളുന്ന മീനച്ചൂടിൽ നിന്ന് ശമനം കിട്ടാൻ പുരപ്പുറത്ത് വെള്ളം കോരിയൊഴിക്കുകയായിരുന്ന മേസ്തിരി പരമേശ്വരൻ തിരിഞ്ഞു നോക്കി. ബൈക്കിലിരിക്കുന്ന രണ്ട് പിള്ളേരും തന്നെ പിരികേറ്റാനാണ് വിളിച്ചുകൂവുന്നതെന്ന് പരമനറിയാം. പരമന്റെ ആനപ്രാന്ത് നാട്ടിൽ മുഴുവൻ പ്രസിദ്ധമാണ്.

എരോമൻ മാഷ്

എരോമൻ മാഷ് ഞങ്ങളുടെ ക്ലാസദ്ധ്യാപകനാണ്. ഖദര്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കുന്ന,ഒരിക്കലും വടിയെടുക്കാത്ത, സൗമ്യനായ അദ്ധ്യാപകൻ.

ബ്രാണ്ടി കുന്ന്

കുഞ്ഞാമൻ എന്നായിരുന്നു അയാളുടെ പേര്.. കുറെ…..കുറെ കാലം മുന്നേ…. സുനാമി എന്ന അടയാളതിര കേരളം നീളെ വരഞ്ഞു വയ്ക്കുന്നതിനൊക്കെ മുമ്പ്, നാട് വിട്ടു പോയ കുഞ്ഞാമൻ കുന്നിൻ കീഴെ ഗ്രാമത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു.!

വടക്കോട്ടുള്ള വണ്ടി

പേരും പേച്ചും അറിയാത്ത ദിക്കുകളിലൂടെ തീവണ്ടി പാഞ്ഞു പോകുമ്പോൾ സ്റ്റേഷനുകൾ തമ്മിൽ മണിക്കൂറുകളുടെ അകലമുണ്ട്.

സേമിയപ്പായസം

അമ്മാളുവിന്റെ മകൻ വാസൂട്ടന് ദൂരെയൊരു നഗരത്തിലെ ഇടത്തരം ഹോട്ടലിൽ പണ്ടാരിപ്പണിയാണ്. നാട്ടിൽ ചെറിയൊരു ചായക്കടയും അല്ലറ ചില്ലറ കല്ല്യാണം വീട് കേറൽ, പിറന്നാള്, ചാവടിയന്തിരം എന്നിവയ്ക്കൊക്കെ പാചകപ്പണിയെടുത്തു കഴിയുമ്പോഴാണ് അവൻ കാർത്തുവിനെ കെട്ടുന്നത്.

കഥയും ജീവിതവും തമ്മിൽ

പ്രണയത്തിലവളൊരു തടാകമെന്നവൻ. അവനൊരു നദിയെന്നവളും.

ആതുരാലയം

സമയം നാലരയാകുന്നതേയുള്ളൂ. ബ്ലഡ് ടെസ്റ്റിനുള്ള ബില്ലടക്കാൻ കൗണ്ടറിനു മുന്നിൽ നീണ്ട ക്യൂ ആണ്. ചിലർ നിലത്ത് കുത്തിയിരിക്കുന്നു. ഉറക്കച്ചടവും ആശങ്കയും നിറഞ്ഞ മുഖങ്ങൾ.

28-ാം നാളിലെ കൊലയാളി

റാഹേലമ്മയുടെ രണ്ടര ഏക്കർ റബ്ബർ തോട്ടത്തിൻ്റെ മൂലയ്ക്കുള്ള കമ്പിവേലി വളച്ചിട്ടു വേണം കാർത്തൂൻ്റെ വീട്ടിലേയ്ക്കുള്ള ഇടവഴിയിൽ കേറാൻ …. കറണ്ട് എത്തിയിട്ട് കുറച്ചു നാളെ ആയിട്ടുള്ളൂ.

Latest Posts

error: Content is protected !!