ഇനിയുമിനിയുമിനിയും

ഇന്ന് അര്‍ദ്ധരാത്രി എനിക്ക് മുപ്പത്തിയഞ്ചു വയസ്സ് തികയും. ഓര്‍ക്കുമ്പോള്‍ എന്തോ ഒരു ഉദ്വേഗം. ഒന്നും അവശേഷിപ്പിക്കാന്‍ കഴിയാതെ ജീവിതം അതിവേഗം തീര്‍ന്നു പോകുന്നതിന്റെ ആശങ്ക.

ഇനിയും മടങ്ങിവരാത്തവർ

ഒരു കലാലയകാലത്ത് ഒരുമിച്ച് നടന്നവരെങ്കിലും പരസ്പരം പരിക്കേറ്റവരാണ്. ഞങ്ങൾക്കിടയിലെ നിശ്ശബ്ദതക്ക് ശബ്ദം നൽകാൻ ഒരൊറ്റച്ചായയുടെ കടുപ്പം തേടിവന്നരാണ്.. അതറിഞ്ഞെന്നോണം ഞങ്ങളുടെ ചിന്തകളെ വകഞ്ഞുമാറ്റി സർവ്വീസ് ബോയ് ചോദ്യം ആവർത്തിച്ചു

ട്രാൻസ്

അതൊരു വൈകുന്നേരമായിരുന്നു. എല്ലായിടത്തും തിരക്കുകളാണ്. സൂപ്പർമാർക്കറ്റിൽനിന്നും കൈകളിൽ നിറയെ സാധനങ്ങളുമായി ഇറങ്ങിവരുന്ന ആളുകൾ

ഇലഞ്ഞിമരച്ചോട്ടിലെ പെൺകുട്ടി

വരാന്തയിലെ ചുവരിൽ തൂക്കിയിട്ടുള്ള അച്ഛൻ്റെ ഛായാചിത്രം തുണികൊണ്ട് തുടയ്ക്കുന്നതിനിടയിൽ വിദ്യാധരൻ ശ്രദ്ധിച്ചു , അച്ഛമ്മയുടെയും അപ്പൂപ്പൻ്റെയും പടങ്ങളിൽ പൊടി മാത്രമല്ല മണ്ണാത്തൻ വലയും കാണുന്നുണ്ട്.

കണ്ടിട്ടും കാണാതങ്ങിനെ

ഞാൻ അവറാൻ. 80 വയസ്സ്. കണ്ണ് കാണില്ല. തിമിരം വന്നു മൂടിയതിനു വാർദ്ധക്യത്തെ പഴിച്ചിട്ടു കാര്യമില്ല. ഇത്രേം നാളും കാണേണ്ടതൊക്കെ കണ്ടതല്ലേ. അടുത്തു നിൽക്കണത് മറിയാമ്മ. എന്റെ ഭാര്യ. 75 വയസ്സ്. അവൾക്കു കാതു കേൾക്കൂല്ല. അതിനും കലമ്പിയിട്ടു കാര്യമില്ല.

കരുമാടിക്കുട്ടൻ

സന്ധ്യയുടെ തളർന്ന ചുവപ്പ് കായൽപ്പരപ്പിൽ സിന്ദൂരമണിയിച്ചപ്പോൾ നിവർത്തിയിട്ട ഷാൾ പോലെ നീണ്ട് നിവർന്ന് വിദൂരതയിലേക്ക് അദൃശ്യകുന്ന കായലിലേക്ക് നോക്കി അശാന്തമായ മനസ്സോടെ നിർമ്മല ഇരുന്നു.

മരണാനന്തരം

ബഹളമയമായിരുന്നു മരണവീട് . ഉച്ചത്തിലും സ്വകാര്യമായും ആളുകൾ കൂട്ടം ചേർന്നും ഒറ്റതിരിഞ്ഞും നടത്തുന്ന ചർച്ചകൾ. കരയാത്ത നിലവിളികൾ… മൊബൈൽ ഫോണുകളുടെ ഔചിത്യമില്ലാത്ത രാഗവിസ്താരങ്ങൾ…

നിർഭയ

ഇനി കുറച്ചുകൂടിയേയുള്ളൂ. നടക്കുന്നതിനിടയിൽ അവൾ എന്തിനായിരിക്കും വിളിച്ചതെന്ന് ആലോചിക്കാൻ തോന്നിയില്ല. ഒരർത്ഥത്തിൽ ചിന്തകൾ തന്നെ ആണല്ലോ ഇവിടേക്കു എത്തിച്ചുകൊണ്ടിരിക്കുന്നത്.

പ്രണയജാലകങ്ങളിൽ മനസ്സ് മന്ത്രിച്ചത്

വരണ്ട മണ്ണിനെ അടിമുടി കുളിർപ്പിച്ച വേനൽ മഴയുടെ കുളിര് പോലെ, വിരസആവർത്തനങ്ങളാൽ വരണ്ടുപോയ എന്റെ ആത്മാവിലേക്ക് അയാളുടെ പ്രഭാത നടത്തം

മാലതി

പിന്നാമ്പുറത്തെ പുളിമരത്തിന്റെ ചില്ലയിലിരുന്ന് അണ്ണാരക്കണ്ണൻ ബഹളം വെക്കുന്നത് കേട്ടാണ് ഉണ്ണിക്കുട്ടൻ എഴുന്നേറ്റ് വന്നത്.

Latest Posts

error: Content is protected !!