ജലത്തിനടിയിൽ പ്രണയിക്കുന്നവർ വായിക്കുമ്പോൾ

യാത്ര പൂർത്തിയാക്കാതെ തകർന്ന് കടലിനടിയിൽ കിടക്കുന്ന കൈരളി കപ്പലിൽ വച്ച് പ്രമുഖ നടി ആശാ പരേഖുമായി പ്രണയസല്ലാപം നടത്തുന്ന സന്ദർഭങ്ങളെക്കുറിച്ച് ഫാന്റസിയിൽ പെട്ടുപോകുന്നുണ്ട് കെ.രഘുനാഥന്റെ പാതിരാവൻകരയിലെ ന്യൂസ് ലൈബ്രേറിയനായ നായകൻ. തന്റെ യഥാതഥ...

21/100/1

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മികച്ച 100 സിനിമകളിൽ ഒന്നാണ് കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ ആൻഡ് സ്പ്രിങ്. സിനിമ നിരൂപണത്തിനുള്ള രാംനാഥ്‌ ഗോയങ്ക അവാർഡ് നേടിയിട്ടുള്ള ദി...

മ്മടെ കരുണാകരന്‍ ചിലപ്പോ ബോലാനോ

കുറച്ചു വര്‍ഷങ്ങള്‍ക്ക് മു​ൻപ് പ്രോജെക്റ്റ്‌ ഗുട്ടെന്‍ബര്‍ഗ് എന്ന പേരില്‍ പല കാലങ്ങളില്‍ എഴുതപ്പെട്ട പതിനഞ്ചായിരത്തോളം പുസ്തകങ്ങളുടെ എഴുത്തുകാരെ; പലകാലങ്ങളില്‍ എഴുതിയ അവരുടെ എഴുത്തിന്റെ രീതികളുടെ സാമ്യതകള്‍ കൊണ്ട് അടയാളപ്പെടുത്തുവാന്‍ നടത്തിയ ഒരു ശ്രമത്തെ...

കടലോളം നിസംഗതയ്ക്ക്‌ കഥയോളം പ്രായശ്ചിത്തം

എന്തോ ഓർക്കും പോലെ അല്ലെങ്കിൽ ഒരാത്മഗതം പോലെയാണ് ടി ഡി രാമകൃഷ്ണൻ പ്രസംഗിക്കുക. പതിവുപോലെ പത്തുമിനിറ്റോളം വരുന്ന അത്തരം ഒരു പ്രസംഗ വേളയിൽ, വർഷങ്ങൾക്കു മുൻപ് തൃശൂരിൽ, അദ്ദേഹം പറഞ്ഞത് ശ്രീലങ്കൻ രാഷ്ട്രീയത്തെ പറ്റിയാണ്.

പൊതിയഴിക്കാതെ കൊടുത്ത പുരസ്ക്കാരം

ഒരുപക്ഷേ പെരുമ്പാവൂർ വെങ്ങോലയിൽ ചെന്ന് അന്വേഷിച്ചാൽ പോലും തുമ്മാരുകുടിയിലെ മുരളിയെ ആരും അറിയാൻ ​വഴിയില്ല.​ ​തുമ്മാരുകുടിയിലെ മറ്റംഗങ്ങളെ എല്ലാം അറിയാവുന്നവരും പറയും​, ​​തുമ്മാരുകുടീലെ അമ്മയ്ക്ക് ഇവരെ കൂടാതെ ഒരു ചെക്കനും കൂടെയുണ്ട്​. മുരളീന്നോ...

എല്ലാ കഥയും പ്രവാസ രേഖകളാണ്

ഓരോ കഥാകൃത്തും പ്രവാസ സഞ്ചാരിയാണ്. ഓരോ കഥയും പ്രവാസ രേഖകളും. കാരണം എല്ലാ മനോസഞ്ചാരങ്ങളും പ്രവാസ യാത്രകളാണ്. സ്വന്തം തറവിട്ടുള്ള ഉയർന്നുപൊങ്ങലുകൾ‍, ആലോചാനായാത്രകൾ‍.  അജ്ഞാതദേശങ്ങൾ‍ തേടിയുള്ള യാത്രകൾക്കൊടുവിൽ‍ ക്രിസ്റ്റഫർ കൊളംബസ്, ഒന്നുരണ്ടു ജേർണലുകൾ‍ എഴുതിയിട്ടുണ്ട്....

എന്റെ കുരിശുമെടുത്ത് നിന്റെ പിന്നാലെ

പ്രക്ഷുബ്ധങ്ങളായ ആശയങ്ങള്‍ക്കും തീപിടിപ്പിച്ച ചിന്തകള്‍ക്കുമൊപ്പം പ്രതിഫലമാഗ്രഹിക്കാത്ത പരോപകാര പ്രവൃത്തികളും ഏകാന്തഗംഭീരമായി മുന്നോട്ടുവച്ച ക്രൈസ്തവ സൈദ്ധാന്തികനായിരുന്നു ജോസഫ് പുലിക്കുന്നേല്‍. മികച്ച അധ്യാപകന്‍, സൂക്ഷ്മത പുലര്‍ത്തിയ എഴുത്തുകാരന്‍, നിര്‍ഭയനായ പത്രാധിപര്‍, മനുഷ്യസ്‌നേഹിയായ സാമൂഹ്യപ്രവര്‍ത്തകന്‍, പ്രദര്‍ശനപരതയില്ലാത്ത ജീവകാരുണ്യവാദി...

വാഴ്ത്തപ്പെട്ട ജീവിതങ്ങൾക്കിടയിൽ വീണുപോയ സോഫിയ

ഓക്ക് മരങ്ങളൊക്കെത്തന്നെയും ഒരു പുകമറയ്ക്കപ്പുറം നേര്‍ത്ത വെള്ളപുതച്ചത് പോലെ. കനത്ത നിശബ്ദതയായിരുന്നു എങ്ങും.തണുപ്പിനാല്‍ കോച്ചിവിറച്ചതായിരുന്നു പ്രഭാതം. 1910 ലെ നവംബര്‍ 22 ആയിരുന്നു ആ ദിവസം. അന്നത്തെ പ്രഭാതം ഉണര്‍ന്നത് വിശ്വപ്രസിദ്ധനായ എഴുത്തുകാരന്‍ ടോള്‍സ്റ്റോയിയുടെ മരണവാര്‍ത്ത കേട്ടായിരുന്നു.

ആകാംഷയുടെ അടുത്ത ലക്കം

"പെട്ടന്നാണ് അദ്ദേഹം ഒരു രഹസ്യം കണ്ടുപിടിച്ചത്. ടോർച്ചിന്റെ അതിശക്തമായ വെളിച്ചം കണ്ണുകളിൽ പതിച്ചിട്ടും അവൾ ഒരിക്കലപ്പോലും ഇമ പൂട്ടിയിരുന്നില്ല. ഒരു വെൺകൽ പ്രതിമയുടെ നേത്രങ്ങൾ പോലെ അവ തുറന്നിരുന്നു." (മരിച്ചിട്ടും മരിക്കാത്തവൾ-ജോൺ ആലിങ്കൽ) തൊട്ടുപിന്നിലൊരു ഞെട്ടലായി...

അരമുള്ള വാക്ക് അമര കല

സച്ചിദാനന്ദൻ എഴുതാത്ത ഒരു കവിതയുമില്ല. എഴുതിയത് മാത്രമേ ഇനിയും വരാനുള്ളൂ എന്ന മട്ടിൽ അത്രയേറെ മണ്ണുമായി ഇഴുകിച്ചേർന്ന കവിയാണ് അദ്ദേഹം.

Latest Posts

error: Content is protected !!