സമൻസ്

ബാംഗ്ലൂരിലെ ഒരാഴ്ച്ച നീണ്ട ഇന്‍റർവ്യൂ മഹാമഹം കഴിഞ്ഞ് ഇന്ന് പുലർച്ചെയാണ് അവൻ തിരികെ വീട്ടിലെത്തിയത്.

ഒറ്റമരം

ഇവനെത്ര വയസ്സു കാണും..? മുപ്പത്തി അഞ്ച്‌... അതോ നാല്പത് തൊട്ട്‌ കഴിഞ്ഞോ..? ഓരോ വർഷവും പലവട്ടം അവൻ വയസ്സ് പറഞ്ഞു കാണും. എങ്കിലും ഓർക്കുന്നില്ല. സ്വന്തം ജനനദിവസം കഴിഞ്ഞു പോയ ശേഷം മാത്രം ഓർക്കാറുള്ള ഒരാൾക്ക് മറ്റൊരുവന്റെ പ്രായമെവിടെ ഓർമ്മ?

ഒരു വിശുദ്ധയുടെ ജനനം

പതിവുപോലെ മുകൾ നിലയിലെ മുറിയുടെ കിഴക്കുവശത്തേക്കുള്ള ജനാലകൾ മലർക്കെ തുറന്നിട്ട് അവൾ പുറത്തേക്ക് നോക്കി. തുറന്ന ജനാലായിൽക്കൂടി വെളിച്ചം അകത്തേക്കോടിക്കയറി നിലത്ത് ചിത്രം വരച്ചു…

ശാന്തസമുദ്രം

മനസ്സിന്റെ ഉമ്മറവാതിലിന് മറയൊരുക്കിയിട്ട് ഏറെക്കാലമായി, അത് അദൃശ്യമായിരുന്നു എന്ന് മാത്രം. അതിനു മേലെ എല്ലാവർക്കും കാണാൻ പാകത്തിന് മുഖത്തു കൂടി ഒന്നു വന്നതോടെ മാറി മറിഞ്ഞത് ഒത്തിരി കാഴ്ചകളും കാഴ്ചപ്പാടുകളുമായിരുന്നു.

ആത്മീയം (5 നാനോക്കഥകൾ)

തങ്ങൾ പകർന്ന പ്രകാശത്തിന്‌ നന്ദി പറഞ്ഞ പഥികനെനോക്കി വഴിവിളക്കുകൾ പുഞ്ചിരിച്ചു.

പാഠഭേദങ്ങൾ

ഗുരു സാന്ദീപനി ചിന്തയിലായിരുന്നു. ഇന്നത്തെ പാഠം ഇതുവരെ തയ്യാറാക്കിയിട്ടില്ല. എങ്ങനെ തുടങ്ങും, എങ്ങനെ ഒടുങ്ങും ? നാളെയുടെ ഭാരതം നമ്മുടെ ശിഷ്യരുടെ കയ്യില്ലല്ലേ...! പാഠങ്ങൾ ഇവരുടെ വരുതിയിലാവണം. പിഴയ്ക്കരുത്, പിണക്കരുത്.

പിങ്ക് നിറമുള്ള കാട്ടിൽ

വലിയൊരു കൊടുങ്കാറ്റിൽ വേരറ്റു വീണ ഒറ്റമരം പോലെ, അവൾ.., ചാരുത. ചിത്രശലഭത്തെപ്പോലെ ഉയരങ്ങളിൽ പറന്നു പറന്ന് മേഘങ്ങൾക്കൊപ്പം കളിക്കാൻ കൊതിച്ച ഒരു കുഞ്ഞു തുമ്പി !

സൃഷ്ടാവ്

മനോഹരങ്ങളായ പൊയ്മുഖങ്ങളുണ്ടാക്കി ശേഖരിച്ച് വയ്ക്കുമായിരുന്നു അയാൾ. ആവശ്യക്കാരെത്തിയാൽ വിൽക്കും.

നമ്മൾ പ്രബുദ്ധർ

മുഷിഞ്ഞ വേഷം, നീണ്ട താടിയും മുടിയും, കണ്ണുകളിലെ തിളക്കമൊഴികെ ബാക്കിയെല്ലാം ഇരുണ്ടതായിട്ടുള്ള ആ രൂപത്തെ ഞാൻ സൂക്ഷിച്ചു നോക്കി.

ആത്മകഥയുടെ അവസാന അധ്യായം

എഴുപതു വര്‍ഷങ്ങളെ മുപ്പതു ഭാഗങ്ങളാക്കി വിഭജിക്കുക; ആ മുപ്പതു ഭാഗങ്ങളെ മുപ്പതോ അതില്‍ക്കുറവോ മണിക്കൂറുകളില്‍ വായിച്ചു തീര്‍ക്കുക… അത്രയൊക്കെയേയുള്ളൂ നമ്മുടെ ഓരോരുത്തരുടേയും ജീവിതം!

Latest Posts

error: Content is protected !!