മോഹയാത്ര
അത് വേണോ..?
നാടുംവീടും വിട്ട് ഇത്രയും ദൂരം പോണോ ?
ഇവിടെ എന്തെങ്കിലും പണി കിട്ടാതെയിരിക്കുമോ ?
വളർത്തുദോഷം അഥവാ Childhood Upbringing
ആശുപത്രിയുടെ നരച്ച ഇടനാഴിയിൽ ഫാനിന് സ്പീഡുള്ള ഇടം നോക്കി മനോരാജ്യത്തിൽ മുഴുകിയിരിക്കുമ്പോഴാണ് മരുന്നുകച്ചവടക്കാരൻ മത്തായിയെ ഗൈനക്കോളജിസ്റ്റ് മാലതി ക്ലിപ്പിട്ടു പിടിച്ചത്.
ഗ്രഹണം
അടുപ്പത്ത് നീറ്റുവെള്ളത്തിൽ നുര പൊന്തിയപ്പോൾ കനൽക്കട്ടകൾ മാറ്റി കുന്തപ്പൻ അതിനെ തണുക്കാനിട്ടു. ഉള്ളു നിറഞ്ഞ മണമുയർന്നപ്പോൾ കരളിൽ തുടിച്ച ഉന്മാദം ഒരു ചിരിയായുയർന്നു.
ക്ഷണക്കത്ത്
ആകാശത്ത്, അദൃശ്യനായ കലാകാരൻ കടും നിറങ്ങളാൽ അമൂർത്ത ചിത്രങ്ങൾ വരച്ചു കൊണ്ടിരുന്ന സായാഹ്നസമയം.
ഒറിവൊയർ
ഭൗ.. ഭൗ...
ജാക്കിന്റെ കുരകേട്ട് ബെറ്റ ഞെട്ടിയുണർന്നു.
കരിനാക്ക് കണാരൻ
'കരിനാക്ക് കണാരൻ (65) കോവിഡ് ബാധിച്ചു മരിച്ചു.'
ഭൂപടത്തില്‍ ഇല്ലാത്തത്
ഇന്നിപ്പോള്‍, ഈ വൈകിയവേളയില്‍ അയാള്‍ക്ക് തന്‍റെ തപസ്സ് അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നു. സ്ഥലകാലബോധ ബന്ധങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ടുപോയ, മൌനവല്മീകത്തില്‍ അകപ്പെട്ടുപോയ, ഒരു ജീവന്‍റെ പൊരുള്‍ തേടുകയായിരുന്നു ഇക്കാലമത്രയും.
ഉരുൾ
പെരുമഴത്തുള്ളികൾ ചരലുകൾ കണക്കെ ശരീരത്തിൽ വന്നു വീഴുമ്പോൾ വല്ലാത്ത നോവു തോന്നി. തണുപ്പാണ്...
മീതെ ശൂന്യാകാശം താഴെ മരുഭൂമി
പ്രിയപ്പെട്ടവരെ നാട്ടിലേയ്ക്കയച്ച് വിമാനത്താവളത്തിൽ നിന്ന് തിരിച്ചുവരുമ്പോഴും, നാട്ടിൽ അവധി കഴിഞ്ഞ് വിമാനത്താവളത്തിലേയ്ക്ക് യാത്ര ചെയ്യുമ്പോഴും തോന്നാറുള്ള ദുഃഖവും സങ്കടവും സമ്മിശ്രമായ, എന്താണെന്നറിയാത്ത കടുത്ത നിരാശ കനം തൂങ്ങുന്ന അവസ്ഥയിലായിരുന്നു അപ്പോൾ മനസ്സ്.
ഈ കടലിരമ്പം
ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും വഴിപിരിഞ്ഞ് പോകുന്ന പുകകള്‍ക്ക് വ്യത്യസ്തമായ ചില ധര്‍മ്മങ്ങള്‍ ഉണ്ട്.





















