മഴ പറയാൻ മറന്നത് …

ഇരുളിന്റെ മറവിൽ വീടുകളിലേയ്ക്ക് കടന്നുകയറിയ പുഴ കുടിയിറക്കിവിട്ട മനുഷ്യരുടെ തോരാത്ത കണ്ണുനീർ പോലെ മഴ അപ്പോഴും തിരിമുറിയാതെ പെയ്തുകൊണ്ടിരുന്നു…

കത്തി

ആശുപത്രിയുടെ നീണ്ട ഇടനാഴിയിലൂടെ എതിരെ വരുന്നവർ ചുമയ്ക്കുമോ എന്ന പേടിയോടെ മുഖത്തെ മാക്സ് ശരിയല്ലേയെന്ന് ഇടയ്ക്ക് വിരൽ തൊട്ട് ഉറപ്പ് വരുത്തി കൊണ്ട് ആളുകൾ നിരന്തരം തെക്ക് വടക്ക് നടക്കുന്നുണ്ട്.

ഗാർഗി

ഉത്രാടത്തലേന്നു തുടങ്ങിയ നാല്പത്തെട്ടു മണിക്കൂർ നിരാഹാരവും കഠിനതടവും അവസാനിക്കാൻ, ഇനിയുമുണ്ട് എട്ട് മണിക്കൂറുകൾ.

പട്ടിണി

ഓട് പഴുത്തിറങ്ങിയ ചൂട്, അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. നാളെയെക്കുറിച്ചുള്ള ചിന്തകൾ…

നീർക്കുമിള

നേരം വെളുത്തിട്ടില്ല. ഫോണിന്റെ റിംഗ് കേട്ടാണ് വിനു ഉറക്കമുണർന്നത്.

ചാവ് മണം

"വിധവ.. അതൊരു പരിഷ്ക്കാരോം ഇല്ലാത്ത പേരല്ലെ സാറെ. സാറിനെപ്പോലെ പഠിപ്പൊള്ളോരെങ്കിലും ഇച്ചിരി മര്യാദയ്ക്ക് വർത്തമാനം പറഞ്ഞാട്ടെ?"

സ്കീസോഫ്രീനിയ

മന൦ മടുപ്പിക്കുന്ന മരുന്നിന്റെ രൂക്ഷ ഗന്ധ൦.

പരിചിതനായൊരപരിചിതൻ

പ്രകാശേട്ടൻ മരിച്ചു, ബോഡി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിരിക്കുകയാണ്‌. .!

ശീമപ്പിള്ള

ച്ചനേരത്തെ വാനക്കറുപ്പില്‍ തെറ്റിദ്ധരിച്ച ഒരു വവ്വാല്‍ കുഞ്ഞന്‍ മാര്‍ക്ക് അക്കാദമിയിലെ പത്താംക്ലാസിന്‍റെ ചുമര്‍ കെട്ടിനകത്തൂടെ ആകുലപ്പെട്ടു പാഞ്ഞു.

അടയാളങ്ങൾ

നേരത്തെയെത്തിയിട്ടും പാർക്കിങ്ങ് ലോട്ടിൽ ധാരാളം വണ്ടികളുണ്ടായിരുന്നു. കുറച്ചുകൂടി വൈകിയിരുന്നുവെങ്കിൽ ആശുപത്രിക്കു പുറത്തെങ്ങാനും സ്ഥലം നോക്കി നടക്കേണ്ടി വന്നേനെ.

Latest Posts

error: Content is protected !!