എസ്തർ
മണ്ണിന്റെനിറമുള്ള ഒരു ഹെയ്തിപ്പെൺക്കുട്ടി. അവളുടെകൂടെ കുന്നിൻച്ചെരുവിലെ വളഞ്ഞു പുളഞ്ഞ പാതയിലൂടെ നടന്നുനീങ്ങുമ്പോൾ
കലികാലവ്യാസൻ
ഉപജീവനത്തിനും ഉപരിജീവനത്തിനും ജീവിത പരിണാമത്തിനും പട്ടിണി അത്യന്താപേക്ഷിതമാണെന്ന
സ്വപ്നങ്ങളുടെ പ്രത്യയശാസ്ത്രം
കുറച്ചുദിവസങ്ങളായി ഞാൻ ചില ചലിക്കുന്ന ചിത്രങ്ങൾ ആവർത്തിച്ചുകാണുന്നു. രാത്രിയിൽ ഉറക്കത്തിൽ കാണുന്നതിനാൽ അതിനെ ഞാൻ സ്വപ്നമെന്നു വിളിക്കുന്നു.
അപരിചിതർ
തിരക്കുപിടിച്ച ജോലിക്കിടയിലും പിടയ്ക്കുന്ന മിഴികളോടെ അവൾ ഇടയ്ക്കിടെ പുറത്തേയ്ക്ക് നോക്കിക്കൊണ്ടിരുന്നു. ഇല്ല, അയാൾ പോയിട്ടില്ല.
നഗ്നപാദങ്ങൾ
സത്യാസത്യങ്ങളെ തിരഞ്ഞിറങ്ങിയതാണ് ഗുരുശിഷ്യന്മാർ.
വെറുതെയൊരു സ്വപ്നം
എപ്പോഴെന്നറിയില്ല. രാവിരുണ്ടു വെളുക്കുന്ന അവസാന നിമിഷത്തിലെങ്ങോ ആണ്.
ആഷിഖിന്റെ ബാല്യകാല സഖി
കുഞ്ഞുമോന്‍ക്ക തന്‍റെ പഴയ മാളികവീടിന്‍റെ ഉമ്മറത്തെ ചാരുകസേരയിലിരുന്ന് പഴയ ഓരോ കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍
ഒരു ചെറിയ വീട്
എഴുത്തിലും ജീവിതത്തിലും ലാളിത്യം മുഖമുദ്രയാക്കിയ, തന്റെ രചനകളിലൂടെ സമൂഹത്തെ മൊത്തം ലളിതവൽക്കരിക്കാം എന്ന് സ്വപ്നം കണ്ട എഴുത്തുകാരൻ.
പൊന്തക്കാട്
സഫീർ ഇപ്പോൾ എവിടെയായിരിക്കും?
മഴ പറയാൻ മറന്നത് …
ഇരുളിന്റെ മറവിൽ വീടുകളിലേയ്ക്ക് കടന്നുകയറിയ പുഴ കുടിയിറക്കിവിട്ട മനുഷ്യരുടെ തോരാത്ത കണ്ണുനീർ പോലെ മഴ അപ്പോഴും തിരിമുറിയാതെ പെയ്തുകൊണ്ടിരുന്നു…





















