ഇരുട്ടിന്റെ കാവൽക്കാർ

ഫോണിന്റെ റിംഗ് കേട്ടാണ് ചെറിയ മയക്കത്തിൽ നിന്ന് ഞെട്ടിയുണർന്നത്.

ഒറ്റ മൈന

വായനയ്ക്കൊരു വിരാമമിട്ട്, റീഡിംഗ് ലൈറ്റ് അല്പം ഉയർത്തി അവൻ അവളെ തന്നെ നോക്കിയിരുന്നു.

കാവലാൾ

കല്ലുമുട്ടി പോലീസ് സ്റ്റേഷനുസമീപം പുതുതായി പണിതുകൊണ്ടിരിക്കുന്ന വ്യാപാരസമുച്ചയത്തിനു മുന്നിൽവെച്ചാണു ഞാനാ മോഡൽ ലോറി വീണ്ടും കാണുന്നത്.

രഥചക്രങ്ങളിലേറി…. യദുകൃഷ്ണൻ

കട്ടിക്കണ്ണട വച്ച സാറാ ടീച്ചറുടെ മുഖത്തേയ്ക്ക് യദുകൃഷ്ണൻ സൂക്ഷിച്ചു നോക്കി.

ആറാം കൂദാശ

ഫ്ലാറ്റിൽ മറ്റുള്ളവരെല്ലാം വാരാന്ത്യ ആഘോഷം തുടങ്ങിയിരുന്നു. ഒരു ഭാഗത്ത് ടെലിവിഷനിൽ വാർത്ത.

വിൽപ്പത്രം

ഓർക്കാപ്പുറത്തുണ്ടായ നെഞ്ചുവേദനയാണ് പരശുവിനെ ആദ്യമായി ഒരു വിൽപ്പത്രമെഴുതി വയ്ക്കുവാൻ പ്രേരിതനാക്കിയത്.

സൂരജ് ദ ബ്രേവ്

പട്ടണത്തിലെ ഒരു റെസ്റ്റോറന്റിൽ പൊറോട്ടയും മുട്ടക്കറിയും കഴിക്കുകയായിരുന്നു സൂരജ്.

സ്വർഗ്ഗ കവാടം

സരള ഒരു ബക്കറ്റ് നിറയെ തണുത്ത വെള്ളം തന്റെ മകന്റെ തലവഴിയൊഴിച്ചുകൊണ്ട് പറഞ്ഞു

ജിന്ന്

'പടച്ചോന്റെ ഭാഗത്തുള്ളവർ ആരൊക്കെ. '

രണ്ട് പെണ്ണുങ്ങൾ

കാവൂറിലെ പെണ്ണുങ്ങൾക്കന്ന് ഉത്സവമായിരുന്നു.

Latest Posts

error: Content is protected !!