പി വി സൂര്യഗായത്രി
ചിറകൊടിഞ്ഞ പക്ഷി കവിയുടെ ചില്ലുവാതിലിൽ മുട്ടുന്നു
കവിക്ക് ജനാലകൾ
ഒരു ചെറിയ ശിശിരത്തിലേക്കുള്ള
രണ്ട് മസോക്കിസ്റ്റിയൻ കണ്ണുകളായിരുന്നു.
പൂവുകൾ കത്തുമ്പോൾ പൂമ്പാറ്റകളോട് എന്തുപറയും
എന്റെ കാട് കത്തുമ്പോൾ
വസന്തത്തിന്റെ വരവുപോക്കുകൾ
അവസാനിക്കുകയാണ്,
ഉണക്കിനും പഴുപ്പിനുമിടയിലെ വെയിൽക്കാലത്തെ മണക്കുന്നു
ഞാൻ പുറത്തേക്ക് നോക്കിക്കൊണ്ട്
ആകാശത്ത് പടക്കുതിരയോടുന്ന
കുളമ്പടി കേൾക്കുന്നു.
ഉരുണ്ടതും പരന്നതുമായ തർക്കഭൂമിയിൽ നിന്ന് തത്സമയം
പൊത്തിലിരുന്ന്
ഒരു വെടിയുണ്ട കണക്കെ
പുഴയുടെ നെഞ്ചിനെ ലാക്കാക്കി
പെൺസഞ്ചാരങ്ങളിലെ ബൈനോക്കുലറിസം
താഴ് വാരത്തിലെ
ഇഞ്ചിപ്പാടത്ത് നിന്നവൾ
തിരിച്ചു പോകുന്നു.
മണ്ണ് കുഴച്ച് തിരകളുണ്ടാക്കി കളിത്തോക്ക് നിറയ്ക്കുന്ന കുട്ടികൾ
പണ്ടുപണ്ട് ഞങ്ങൾ
ഭൂമിയെ കുളിപ്പിച്ച്
ശരീരം നമ്മളോടും ശരീരത്തോട് നമ്മളും ചെയ്യുന്നത്
ശരീരം നമ്മളോട് ചെയ്യുന്നത്
ബാല്യത്തിലെ ആദ്യ ഓട്ടത്തെ...
കളിയാട്ടക്കാവ്
അവളുടെ
മഞ്ഞിച്ച ത്രിസന്ധ്യകൾ
മണ്മറഞ്ഞുപോയവരുടെ മേൽവിലാസങ്ങൾ
അപ്രതീക്ഷിതമായി
മൺമറഞ്ഞു പോയ
ഒരു ചെറുപ്പക്കാരനോ ചെറുപ്പക്കാരിക്കോ
വൈറൽ
എന്റെ നിലവിളി
മലയാളത്തിലെ മികച്ചൊരു
കവിതയാണ്.