Home Authors Posts by കൃഷ്ണകുമാർ ടി.കെ കൈപ്പട്ടൂർ

കൃഷ്ണകുമാർ ടി.കെ കൈപ്പട്ടൂർ

40 POSTS 0 COMMENTS
കൈപ്പട്ടൂർ സ്വദേശി. കേരള പോലീസിൽ നിന്നും എസ് ഐ ആയി റിട്ടയർ ചെയ്തു. മാസികകളിലും പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും സ്ഥിരമായി കവിതകളും കഥകളും യാത്രാവിവരണങ്ങളും എഴുതാറുണ്ട്. കഥാസമാഹാരം ഉടൻ പുറത്തിറങ്ങുന്നു.

പോലീസ് ഡയറി – 29 : പുകവീണ രാത്രികൾ – ഭാഗം : 7

ഞങ്ങൾ പോലീസാണ്, നൂർജമാലിനെ അന്വേഷിച്ചു വന്നതാണ് എന്ന് പറഞ്ഞ് തീരും മുമ്പെ മുഖത്ത് അടിയേറ്റു. മരത്തണലിലെ കട്ടിലിലേക്ക് അവർ ഞങ്ങളെ എറിഞ്ഞിടുകയായിരുന്നു. അവിടെ നിന്ന് എഴുന്നേൽക്കുവാൻ അവർ സമ്മതിച്ചില്ല. അവരെല്ലാം ചേർന്ന് ഞങ്ങളെ തല്ലിക്കൊല്ലുമെന്ന് തോന്നി. ഏറെനേരം ആ കിടപ്പ് തുടർന്നു. അക്രോശങ്ങളുമായി അവർ കട്ടിലുകൾക്ക് ചുറ്റും ഉറഞ്ഞ് തുള്ളി.

പോലീസ് ഡയറി – 28 : പുകവീണ രാത്രികൾ – ഭാഗം : 6

എന്താണ് ചെയ്യേണ്ടതെന്നറിയാതെ രാവിലെ എഴുന്നേറ്റു റെഡിയായി പുറത്തേക്കിറങ്ങി. എൻ്റെ മുന്നിലെ വഴികളെല്ലാം അടഞ്ഞതുപോലെ കേരള ഹൗസിന് മുന്നിലെ വഴി, വലിയ ബാരിക്കേഡുകൾ വെച്ച് പോലീസ് അടച്ചിരിക്കയാണ്.

പോലീസ് ഡയറി – 27 : പുകവീണ രാത്രികൾ – ഭാഗം : 5

ഭോപ്പാൽ റെയിൽവെ പോലീസ് സ്റ്റേഷൻ്റെ പ്രവേശന മുറിയിലെ ഇരുമ്പ് ബഞ്ചിൽ അങ്ങിനെ ഇരിക്കാൻ തുടങ്ങിയിട്ട് മൂന്ന് മണിക്കൂറായി.

പോലീസ് ഡയറി – 26 : പുകവീണ രാത്രികൾ – ഭാഗം : 4

ട്രെയിൻ ഇരുളിലൂടെ കുതിച്ച് പായുകയാണ്. ട്രെയിനിനുളളിലുടെ നേർത്ത വെളിച്ചത്തിൽ ഉറങ്ങിക്കിടന്ന യാത്രക്കാരെ ഓരോന്നായി വിളിച്ചുണർത്തി വെളിവ്കെട്ട മനുഷ്യരെപ്പോലെ ഞങ്ങൾ നൂർജമാലിനെ തിരയുകയാണ്.

പോലീസ് ഡയറി – 25 : പുകവീണ രാത്രികൾ – ഭാഗം : 3

വിനുവും വിൽസനും അയാളെ ചോദ്യം ചെയ്യുകയാണ് അവനെന്തെക്കെയോ മറുപടി പറയുന്നു… വീട്ടിലെ പ്രാരാബ്ദങ്ങളുടെ കെട്ടഴിക്കയാണ്. ജോലി തേടി കേരളത്തിൽ എത്തിയതാണ്. കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ആദ്യമായ് മോഷ്ടിക്കാനിറങ്ങിയതാണ്.

പോലീസ് ഡയറി – 24 : പുകവീണ രാത്രികൾ – ഭാഗം : 2

വലിയ സന്തോഷത്തോടെ അത് തീർച്ചപ്പെടുത്തി. ഡൽഹി എന്ന സ്വപ്നഭൂമി എനിക്ക് ചുറ്റും കറങ്ങി നടന്നു. ആ ആലസ്യത്തിൽ മറ്റ് ചിന്തകളെല്ലാം എന്നിൽ നിന്ന് വിട്ടകന്നു.

പോലീസ് ഡയറി – 23 : പുകവീണ രാത്രികൾ – ഭാഗം : 1

ഡൽഹി ഇന്ദ്രപ്രസ്ഥം, ഇന്ത്യയുടെ തലസ്ഥാന നഗരി, നൂറുകണക്കിന് മഹാരഥൻമാരുടെ ഭരണനൈപുണ്യം ഏറ്റു വാങ്ങിയ മഹാനഗരം. ആ നഗരം എൻ്റെ ...

മഴയോർമ്മകൾ

കുളിച്ചൊരുങ്ങി കാത്ത് നിൽക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി .പുറത്ത് മഴ ആർത്തലച്ച് പെയ്യുകയാണ് മുറ്റത്തെ മാവിൻ്റെ ചില്ലകൾ അടർത്തി ഒരു കാറ്റ് കടന്ന് പോയി മഴ അൽപ്പം തോർന്നോ മഴ മാറാൻ കാത്ത് നിന്നാൽ വൈകും

ഇല

വല്ലാതെ ഉലഞ്ഞ് നിന്ന ആ മരക്കൊമ്പിലെ അവസാന'ഇലയും പൊഴിയും വരെ കാറ്റ് വീശിക്കൊണ്ടേയിരുന്നു.

ഞാൻ

എൻ്റെ പേര് എന്നിൽ നിന്ന് മായ്ക്കപ്പെട്ട ദിവസമായിരുന്നു അത്. തിരിച്ചറിയുന്ന അടയാളെങ്ങളെല്ലാം മാഞ്ഞ് എണ്ണവറ്റിക്കരിയുന്ന മണമുള്ള നിലവിളക്കിൻ നാളത്തിൽ ഉമ്മറത്തിണ്ണയിൽ ഒരു കാഴ്ചയായ് ഞാൻ കിടന്നു.

Latest Posts

- Advertisement -
error: Content is protected !!