അതിജീവനം

അച്ഛൻ പോയതിന്റെ പതിനേഴിന്റന്നു അറവുമാടിന്റെ തൊണ്ടക്കുരലിൽ

നീരൊഴുക്ക്

മലമോളിലെ കൊടുങ്കാട്ടിൽ നിന്ന് താഴ്വരയിലേക്കൊഴുകിയ തെളിനീർച്ചാലിൽ നിന്ന് പലരും വെള്ളം കുടിച്ചു കാണും

അങ്ങനെയാണ്

ചിലർ അങ്ങനെയാണ് കാറ്റു പോലെ ഒഴുകി നടക്കുന്നവർ

കൂട്ടാല

രാപ്പകൽ നെഞ്ചിനകത്തിരുന്ന് അലാറമായടിക്കുന്നു ദൂരെയെങ്ങോ പെരും - ചെണ്ടകൊട്ടിപ്പൊളിയുന്ന കോവിൽ കണക്കെയെൻ ഹൃദയം. വഴിപിഴയ്ക്കും കൊടുംകാട്ടിൻ നടുവിലായ് കല്ലുപാകിയ കോവിലിൻ വിരിമാറ് തകർന്ന കൂട്ടാല കൊള്ളയടിച്ച ഹൃദയം. കാൽകഴച്ച്...

തീർപ്പ്

തിങ്ങി നിൽപ്പാണു കാഴ്ചകൾ കൺകളിൽ വിങ്ങി നിൽപ്പാണു കാലമെന്നോർമ്മയിൽ.

അകലം

ഒരുപരിചയവുമില്ലാത്ത രണ്ടുപേർ ദൂരെനിന്നേ ശത്രുക്കളാകുന്നു. കണ്ണും വാക്കും മനസ്സും എത്തിപ്പെടാത്ത ദൂരത്തുവെച്ചെങ്ങനെ..?

തിരിച്ചറിവിന്റെ കവിത

വാക്കിന്റെ മൂർച്ചയിൽമുറിഞ്ഞ് അകന്നുപോയവരാണ് പതുക്കെപ്പതുക്കെ അകത്തെത്തിയത്.

ഒറ്റമുലച്ചി

കരിഞ്ഞ പാടം, വല്ല്യരമ്പ്, തെളിഞ്ഞ നട്ടുച്ച! വരണ്ട തോടിൽ പഴുത്തുവീഴും മധുരമാങ്കനികൾ

ചിതൽ പുറ്റ്

ഒരു ചിതൽ പുറ്റിന്റെ മുന്നിലേക്ക് എത്തി, ഉള്ളിലേക്കൊന്നുനോക്കി . എത്രയോ സ്വപ്നങ്ങളെ ചിതലരിച്ച് മണ്ണാക്കി തീർത്തതാണ് ഈ വാല്മീകം.

അമ്പിളിപ്പൂത്താലം

പൊട്ടിത്തകർന്ന മോഹങ്ങൾ ചവിട്ടിയരയ്ക്കുന്ന ജീവിതങ്ങൾ ചങ്കിൽ കത്തിമുനവെച്ചപോൽ ആരു കാണുമീയുള്ളുരുക്കം?;

Latest Posts

error: Content is protected !!