അരുണിമ – 7

ലാങ്ങ് വോയിലെ മലനിരകളിൽ സൂര്യനുദിച്ചു വരുമ്പോഴേക്കും യാത്ര തുടങ്ങി. അഞ്ച് നാൾ മുമ്പ് മ്യാൻമർ സൈനികർ വല്ലാതാക്കിയ ശരീരത്തിൻ്റ ആലസ്യം അരുണിൽ നിന്ന് മാഞ്ഞ് പോയിരുന്നു.

അരുണിമ – 6

കത്തിയെരിഞ്ഞ ജീവിതങ്ങൾക്കിടയിൽ പ്രാണൻ ബാക്കിയായവർ ചുവന്ന് ഒഴുകിയ ഇരാവതിയും കടന്ന് അകലങ്ങളിലേക്ക് പലായനം ചെയ്തു, പ്രക്ഷോഭങ്ങളും കലാപങ്ങളും പട്ടാളവും ചുട്ടെരിച്ച ഗ്രാമങ്ങൾക്ക് അപ്പുറം.

അരുണിമ – 5

സൈക്കിൾ മുന്നോട്ട് പോകുമ്പോഴും പിന്നിലെ വാകമരച്ചുവട്ടിലായിരുന്നു അരുൺ. ആദ്യാനുരാഗത്താൽ അവൻ ബന്ധിതനായി കഴിഞ്ഞിരുന്നു. ചുവന്ന ഇതളുകൾ കോർത്തിണക്കിയ ഒരു ചങ്ങല പിന്നിലേക്ക് വലിക്കുന്നു. തനിക്കിനിയും ഇണങ്ങാത്ത ഒരു...

അരുണിമ – 4

അഞ്ചു നാളുകൾക്ക് അഞ്ഞൂറ് ദിവസങ്ങളുടെ അടുപ്പമാവുകയാണ് മുന്നിലിരിക്കുന്ന ഈ വൃദ്ധനായ മനുഷ്യൻ. നീരു വറ്റിയ കണ്ണുകളിൽ കരുണയുടെ ഉറവയുമായി ചേർത്ത് പിടിച്ചപ്പോൾ അറ്റുപോയ ജീവനാണ് തിരികെ വന്നത്.

അരുണിമ – 3

അഞ്ച് നാൾ മുമ്പ് മ്യാൻമാർ പട്ടാളത്തിൻ്റെ പിടിയിൽപെട്ട ആ ദിനം കലി തുള്ളിയ കാറ്റിൻ്റെ കലമ്പൽ ആയിരുന്നു ചുറ്റും. തുടരെ തുടരെ ചോദ്യങ്ങൾ. ബർമ്മൻ പട്ടാളം ചുറ്റും ആർത്തിരമ്പുമ്പോൾ താനൊരു സഞ്ചാരിയാണെന്ന് ബോദ്ധ്യപ്പെടുത്താൻ അരുൺ പാടുപെട്ടു.

അരുണിമ – 2

കാട്ടുവഴിയിൽ നിന്ന് അഞ്ച് നാൾ മുമ്പ് ബി.എസ് എഫ് ജവാൻമാർ പിടികൂടി ഈ ഗോത്രവർഗ്ഗക്കാർക്കിടയിൽ 'ഉപേക്ഷിക്കുമ്പോൾ' ഇവിടെ ഇങ്ങിനെ പെട്ടുപോകുമെന്ന് അരുൺ കരുതിയിരുന്നില്ല.

അരുണിമ – 1

ലോങ്ങ് വാ മലനിരകളിലെ കുളിരിൽ ആകാശം ഇരുൾ പുതച്ച് താഴേക്ക് ഇറങ്ങി വന്നു.

ഞാനക്കുറൾ -22

ഉച്ചവെയിലിന്റെ തിമിരം മുറിച്ചു കാടും പടലും പറിച്ചുകെട്ടി വീണ്ടുമൊരു വാഹനം കണ്ണുകുത്തുപുരയുടെ ചായ്പിനും തൊടിക്കുമപ്പുറം ഊടുവഴികൾ കടന്നെത്തി.

ഞാനക്കുറൾ – 21

പുറക്കാവിൽ പല ഋതുക്കൾ മാറി വന്നു. ഇക്കുറി കാലാവസ്ഥ മാറാറായിട്ടും പുറക്കാവു ചുട്ടുപൊള്ളി പഴുത്തു തന്നെ കിടന്നു. വേനൽമഴയുടെ ഗ൪ഭം പേറി പടിഞ്ഞാറൻ കാറ്റുകൾ കണ്ണെഴുതി നിന്നു.

ഞാനക്കുറൾ – 20

ആകാശത്തേക്കു ശിഖരങ്ങൾ അള്ളിപ്പിടിച്ചു പോതിയുടെ പുളി നിന്നു. അതിന്റെ ഏറ്റവും മുകളിലുള്ള ശിഖരം കാണാൻ കഴിഞ്ഞ പക്ഷികൾ പോലുമുണ്ടോ എന്നു കാഴ്ചക്കാരെ അതു നിതാന്തം വിസ്മയപ്പെടുത്തി.

Latest Posts

error: Content is protected !!