രമ പ്രസന്ന പിഷാരടി
ശാന്തിനികേതനം
അന്തി ചോക്കുന്നതിൻ മുൻപേ-
നടന്ന് കണ്ടന്നാ പ്രശാന്തമാം മണ്ണ്..
മിണ്ടൽ
മിണ്ടാതിരിക്കുന്നതെന്തെന്ന് ചോദിച്ച-
സന്ധ്യയോടൊന്നും പറഞ്ഞില്ലനന്തത!
സൗരയൂഥം
സൂര്യനെ കാണുക, ദൂരെയാവിണ്ണിന്റെ-
ലോകങ്ങളാകെ ദീപാന്വിതം മുന്നിലെ
ഭൂമിയെ, വംശവൃക്ഷങ്ങളെ, നേരിന്റെ
താരകൾ മിന്നും നഭോ മണ്ഡലങ്ങളെ;
വിധി
നീ തന്നെനിക്കായൊരഗ്നിജ്വാലാശില,
നീ തന്നെനിക്കായരക്കില്ലമായിരം
നീ വിധീ, നീ തന്നു വൻകൊടുങ്കാറ്റുകൾ
നീ തന്നു വേനലും, വർഷവും, ശൈത്യവും
അലെഗളു
അലകൾ....
ഉയർന്നേറിത്താഴുന്ന
മണൽത്തട്ടിൽ
എഴുതാനിരിക്കുന്ന
കാറ്റിൻ്റെ
കൈതോലകൾ!
പരിപാലനം
ആരിന്നു കാറ്റിനെ കയ്യാലെടുക്കുവാൻ-
കാർമേഘമൊന്നിൽ വരുന്നു
മേഘമൽഹാറിൻ മഴത്തുള്ളിയിൽ തൊട്ട്
പാട്ടു പാടാനായ് വരുന്നു
ഓഗസ്റ്റ്
ഋതുവെഴുത്തിൻ്റെ സ്നിഗ്ദ്ധമാം ഭാഷ നീ-
സ്മൃതി വിലങ്ങഴിക്കുന്ന മണ്ണാണ് നീ
ജാഗരൂഗർ
വേനലാണിന്നും മനസ്സിലെന്നാകിലും
മേഘേമേ നീ വരുന്നെന്ന് മെയ് പൂവുകൾ
മായ
പറക്കും പ്രേമപ്പക്ഷി,
നീയെൻ്റെ നെഞ്ചിൽ കൂട്
പണിതേ പോയി പണ്ട്
ഞാനത് കണ്ടേയില്ല
പ്രണയഗ്രഹണം
പ്രണയത്തീക്കനലിൽ വീഴും
ചിറകറ്റൊരു പക്ഷിക്കൂട്ടം
മധുരത്തേൻമൊഴിയിൽ തൊട്ട്
പ്രണയത്തിൻ മുൾമുടിയേറ്റ്