ജയനൻ
കെഫിയ പുതച്ചുറങ്ങുന്ന കുഞ്ഞുങ്ങൾ
അവൾ
പുലമ്പുകയാണ്
പരിചിതമായ വഴികളെല്ലാം
അടഞ്ഞുപോയി;
മദപ്പാട്
കറവക്കാരൻ മണിയൻപിള്ള
കമ്പിക്കഥയുടെ
രാജകുമാരൻ
കറവകഴിഞ്ഞ്
കഴുകിയ പാത്രം
വെയിലിൽ വച്ചും
പതിവു കണക്കെ
കണ്ണേ… കരളേ… v/s തേനേ… പാലേ…
കുട്ടി
ദൈവത്തോടുചോദിച്ചു:
ദൈവമേ
തീയെ ആളിക്കുന്ന
കാറ്റിനോടോ
നികുഞ്‌ജം; ഒരു കാല്പനികനുണയുടെ ഒളിയിടം
പൊങ്ങച്ചം തൊടാത്ത
നിർവൃതിയുടെ കാലം
എത്ര മെല്ലെ....
വാഴുന്നോർ
കല്പന
പ്രമാണിക്ക
അകൃത്യ കല്പന
വാഴുന്നോർ തൻ
വരബലം
വരവിളിക്കോലങ്ങൾ
ഋതുപ്പകര്‍ച്ച
മഴ,വെയില്‍ മനമതില്‍
അനുദിന ഋതുപ്പകര്‍ച്ച
മക്കളെപ്പോറ്റുന്നോരമ്മ
വരവിളിക്കോലങ്ങൾ
കര്‍മ്മങ്ങളെല്ലാം ക്ഷയിക്കും
പ്രാരാബ്ധ കര്‍മ്മം കടുക്കും
സ്ത്രീയെന്ന ധര്‍മ്മം പഠിക്കും
പെണ്ണില്‍ നീ ചേതന കാണും
വരവിളിക്കോലങ്ങൾ
മാതൃവ്യഥ
ആദിയില്‍ വചനമുണ്ടായ്
വചനം മാതൃവ്യഥയായ്
വരവിളിക്കോലങ്ങൾ
സീതായനം
വിഘ്നം വിരഹം വിശുദ്ധം
നാരിയെന്ന നാമധേയം
അല്പാല്പമായ് ഭക്ഷിച്ചെന്നെ
അഗ്നിക്ക് സാക്ഷിയായ് ജീവിതം
വരവിളിക്കോലങ്ങൾ
ഇല്ല ദേഹശുദ്ധി നിനക്ക്
ഇല്ല രക്തശുദ്ധി നിനക്ക്
ഇല്ല വസ്ത്രശുദ്ധി നിനക്ക്
ഇല്ല ദൃഷ്ടിശുദ്ധി നിനക്ക്
ഇല്ല കണ്ഠശുദ്ധി നിനക്ക്








