ഡോ.ധന്യ കെ.എസ്
നോർത്തേൺ ലൈറ്റ്സ്
ആ മയക്കത്തിൽ അവൾ ചെന്ന് പതിച്ചത് മഞ്ഞിൽ മറവ് ചെയ്ത ഒരു സ്വപ്നഭൂമിയിലാണ്. മരണത്തിന് മഞ്ഞിനോളം തണുപ്പുണ്ടാകുമോ? അടക്കിയ ഭൂമിയുടെ ഗന്ധം മരിച്ചവരുടെ ആത്മാവിനെ കുളിർപ്പിക്കുന്നുണ്ടാകുമോ?
ലാഗ് ടൈം
അയാളുടെ ചൂടുള്ള നിശ്വാസം കവളിൽ പതിഞ്ഞതും കണ്ണുകളിൽ ഇരുട്ട് കയറിയതും മാത്രമേ ഓർമ്മയുള്ളു. അടുത്ത നിമിഷം ഗുരുത്വാകർഷണം അവർക്കിടയിലെ കാന്തികവലയത്തെ ഭേദിച്ച് അവളെ വലിച്ച് നിലത്തിട്ടു.
ആം സോർ (നോവൽ – ഭാഗം 14 )
സുതാര്യമായ ചില്ലുജനാലയിലൂടെ പച്ചവിരിച്ച പുറംലോകത്തെ കൗതുകത്തോടെ നോക്കിക്കണ്ടുകൊണ്ട് പ്രോവാൻസിലെ വാലെൻസോളിലേക്കുള്ള ട്രെയിനിൽ ആകാംക്ഷയോടെ ആൽബിയിരുന്നു.
ആം സോർ (നോവൽ – ഭാഗം 13 )
ആൽബി ഹോസ്പിറ്റലിൽ നിന്ന് തിരിച്ചു വന്നശേഷം ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിക്കാൻ പപ്പയും മമ്മിയും അനുവദിച്ചില്ല. അവരുടെ നിർബന്ധപ്രകാരം ഡോ. ജേക്കബ് എബ്രഹാമിനെ അയാൾ വീണ്ടും കണ്ടു. ഡോക്ടർക്ക് ആൽബിയെ വീണ്ടും കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി.
ആം സോർ (നോവൽ – ഭാഗം 12 )
ഏപ്രിലിനോടെല്ലാം തുറന്നു പറഞ്ഞു കഴിഞ്ഞപ്പോൾ ആൽബിയ്ക്ക് വല്ലാത്ത ശൂന്യത അനുഭവപ്പെട്ടു.
ആം സോർ (നോവൽ – ഭാഗം 11 )
തിരിച്ചു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിൽ മുഴുവൻ സമയവും ആൽബിയുടെ മനസ്സിൽ അവനി മാത്രമായിരുന്നു.
ആം സോർ (നോവൽ – ഭാഗം 10 )
ദീർഘദൂരപ്രണയത്തിന്റെ രസഭേദങ്ങൾ നുകർന്ന് മൂന്ന് നാലു ഋതുക്കൾ പറന്നകന്നു.
ആം സോർ (നോവൽ – ഭാഗം 9 )
പോസ്റ്റ് ഗ്രാജുവേഷന്റെ ഫസ്റ്റ് ഇയർ പരീക്ഷ അടുത്ത് നിൽക്കുന്ന സമയത്താണ് അവനിയും ആൽബിയും പ്രണയത്തിലാവുന്നത്.
ആം സോർ (നോവൽ – ഭാഗം 8 )
ഫോണടിക്കുന്ന ശബ്ദം കേട്ട് അവനി കണ്ണു തുറക്കാതെ സ്‌ക്രീനിൽ വിരൽ തൊട്ട് മുകളിലേക്ക് പായിച്ച് ചെവിയിൽ വെച്ചു.
ആം സോർ (നോവൽ – ഭാഗം 7 )
ആൽബിയ്ക്കും അവനിയ്ക്കും ഇടയിലെ അദൃശ്യലോകത്തിന്റെ അകലത്തിനൊപ്പം ആഴവും കൂടി.









