സരിത ലോഡ്ജ് : അധ്യായം മൂന്ന്
സുമതിയമ്മ ഒരിക്കലും എന്റെ മുറികളിൽ താമസിച്ചിട്ടില്ല. ഇപ്പോൾ പ്രായം എഴുപത്തഞ്ചു കഴിഞ്ഞിരിക്കണം. എനിക്കവരെ അറിയുന്നത് എന്റെ തിണ്ണയിൽ ഉച്ചനേരത്തു വന്നുകിടക്കുന്ന ഒരു അഗതിയായ അമ്മ എന്ന നിലയിലാണ്.
സരിത ലോഡ്ജ് : അധ്യായം രണ്ട്
കഥ തുടരുകയാണ്. സുകന്യയെക്കുറിച്ചാണ്. നഗരത്തിൽ നിന്നും മൂന്നുനാല് മണിക്കൂറുകൾ ദൂരത്തിലുള്ള ഒരു കടലോരഗ്രാമത്തിൽ നിന്നാണവർ വന്നത്. അച്ഛനും അമ്മയും മകളും.
സരിത ലോഡ്ജ് : അധ്യായം ഒന്ന്
ഒഴിവാക്കേണ്ടവയോ എന്നു നെറ്റിചുളിഞ്ഞോ? അതെ, ചില വസ്തുതകൾ അതു നിറം പിടിപ്പിച്ച നുണകളേക്കാൾ ഭയപ്പെടുത്തുന്നവയാണ്. അവ ഒരിക്കലും ഒരു ചുണ്ടിൽനിന്നും മറുകാതിലേക്ക് എത്തിപ്പെടാനുള്ളവയല്ല.
സരിത ലോഡ്ജ്
ഒരു ലോഡ്ജ്, അതിനൊരു ആത്മാവുണ്ടോ എന്നു ചിന്തിക്കണ്ട. ഉണ്ട്, ചുരുങ്ങിയ പക്ഷം നഗരത്തിന്റെ വളർച്ചയിലെ തലമുറ കൈമാറ്റത്തിന്റെ അൻപത്തിയഞ്ച് നീണ്ട വർഷങ്ങൾ താണ്ടിയ എനിക്ക് ചിലതൊക്കെ പറയാനുണ്ട്.
അരുണിമ – 13
ഈ നാട്ടിലേക്ക് സാർ വരേണ്ടായിരുന്നു. ഇവിടെ ഇനി ആരുമില്ല, എല്ലാം നശിച്ചു. ഓരോരുത്തരെയും അവർ കൊന്നുകളഞ്ഞു. കുഞ്ഞുങ്ങളെപ്പോലും അവർ വെറുതെ വിട്ടില്ല.
അരുണിമ – 12
ഇരാവതിയുടെ തീരത്തെ ആ വഴി ആളും വാഹനങ്ങളും ഒഴിഞ്ഞ് വിജനമായിരുന്നു. വഴിയരികിലെ വാകമരങ്ങൾ ഇലയും പൂവും കൊഴിഞ്ഞ് വിരൂപങ്ങളായതു പോയ പോലെ. ആരുമില്ലാത്ത വഴി, ആരുമില്ലാത്ത നദി.
അരുണിമ -11
ആ ബുദ്ധമൊണാസ്ട്രിയുടെ ശാന്തതയിലേക്ക് അരുൺ ആനയിക്കപ്പെട്ടു. ആരാണ് .. എന്താണ് … എവിടേക്കാണ് … എന്തിനാണ് ? ഒരു ചോദ്യങ്ങളുമുണ്ടായില്ല.
അരുണിമ – 10
നടപ്പ് തുടങ്ങിയിട്ട് ദിവസങ്ങളായി. കാടിൻ്റെ ഇരുളിമയിൽ ദിനരാത്രങ്ങൾ വേർതിരിച്ചറിയാൻ കഴിയാത്ത ഒടുക്കമില്ലാത്ത യാത്ര അതങ്ങനെ നീളുകയാണ്.
അരുണിമ – 9
വന്യതയുടെ ഉള്ളം നടുക്കി കൊണ്ട് ആ വെടിയുണ്ട പാഞ്ഞ് പോയി. ആർത്ത് കരഞ്ഞ കിളികൾ അഭയം തേടി പറന്നകന്നു. നേർത്തുപോയ ഹൃദയത്തുടിപ്പോടെ അഞ്ച് ജീവനുകൾ കാടിൻ്റെ ഇരുളിമയിലേക്ക് നോക്കി നിശ്ചലരായി
അരുണിമ – 8
ആ രാത്രി വിതറിയിട്ട ഈറ്റതണ്ടുകൾക്ക് മേലെ കിടന്ന് അരുൺ നന്നായ് ഉറങ്ങി. നടന്ന് ക്ഷീണിച്ച കാലുകളുടെ ആലസ്യവും പുണർന്ന് നിൽക്കുന്ന ശരീര വേദനയും ആകുലതകളും ഉറക്കത്തെ ക്ഷണിച്ചു വരുത്തി.