സീമ. പി
പുഴ പോലെ
അവർ...
ആത്മാവുകളാൽ
പരസ്പരം
പൊതിഞ്ഞു പിടിച്ചിട്ടും
ഇന്നലെയോളം
ഇന്നലെയോളം
ആ വഴിയവിടെ
നിദ്രയിൽ നിന്ന്
നിദ്രയിലാണ്
നീ എനിക്ക്
നീലശംഖുപുഷ്പങ്ങൾ
സമ്മാനിച്ചത്.
സൂര്യനിലേക്കു പറന്നവൾ
മഞ്ഞവെയിൽ മുനകളിൽ
പിഞ്ഞിയ സ്വപ്നങ്ങൾ
കുത്തി കോർത്താണ്
വീട് വിരുന്നു വന്നപ്പോൾ
വീട്ടിലേക്ക് വിരുന്നു പോകാം. എന്നാൽ വീട് വിരുന്നു വന്നതായി ആരും പറഞ്ഞു കേട്ടിട്ടില്ല. ഇവിടെ അതും സംഭവിച്ചു.
നിശാഗന്ധികൾ പൂക്കുമ്പോൾ
നിശാഗന്ധികൾ പൂത്ത നേരം
വീടൊരു പെണ്ണായി പൂത്തുലഞ്ഞു.
ധ്രുവനക്ഷത്രങ്ങൾ പ്രണയിക്കുമ്പോൾ
നിലാവായിരുന്നു
പ്രണയത്തിന്റെ
ഹിമബിന്ദുവിനെ
വെയിൽനൃത്തമാടാൻ
മരുഭൂവിലേക്കു
ക്ഷണിച്ചത്.
ഭ്രാന്തി
അവൾക്കു മുന്നിൽ അന്ന് ആദ്യമായാണ്
ഘടികാരസൂചികൾ പിന്നിലേക്ക് ചലിച്ചത്
ചാവുനിലം
'എന്നാലും ഇത് അന്തോം കുന്തോം ഇല്ലാത്ത ഒരു ജീവിതം ആയിപ്പോയെ…
ചെമ്പരത്തി പൂത്ത നേരത്ത്
കുട്ടി ഓലമറക്കിടയിലൂടെ പുറത്തേക്കു നോക്കി. കുഞ്ഞമ്മ മണിക്കുട്ടിയെ വിൽക്കാൻ വില പേശുകയാണോ ?. അങ്ങനെ എങ്കിൽ, ആ കാശു കൊണ്ട് ഫീസടയ്ക്കണ്ട. പഠിക്കുകയും വേണ്ട.