രമ പ്രസന്ന പിഷാരടി
കാളിദാസനും, ദുർഗ്ഗയും, ഞാനും
അറിയൂ ദുർഗ്ഗേ!
അമാവാസിയിൽ മുങ്ങിത്താണ്-
മഴയും ഹേമന്തവും
നുകർന്ന് ഞാൻ വന്നിതാ!
ഭൂമിയുടെ ഗ്രന്ഥപ്പുരകൾ
അമ്മയെ വായിച്ചപ്പോൾ-
ഗർഭപാത്രത്തിൽ കല്ലു-
ഒരു നോസ്റ്റാൾജിയൻ ഭൂഖണ്ഡത്തിലെ മൂന്ന് തലമുറകൾ
അമ്മയും ഞാനും തമ്മിൽ
എന്നുമേ ഓരോ സ്മൃതി
നെയ്തുകൂട്ടുന്നു അതിൽ
പുനർനിർമ്മിതി
നാലതിർ കണ്ടു നിൽക്കുന്ന പ്രാണനിൽ-
നീറിനിൽക്കും നിരാശയാം കോമരം
ഹൃദയം
ദേശദേശാടനങ്ങളിൽ പ്രാണൻ്റെ
പ്രാക്തനശ്രുതി തൊട്ട കാലങ്ങളിൽ
സാലഭഞ്ജിക
നൃത്തം തുടങ്ങുന്നു നീ സാലഭഞ്ജികേ!
കത്തുന്ന തീയാണ് മുന്നിൽ
കൂട്ടിലെ പക്ഷികൾ
ഓണമാണെന്ന് നീ പാടാൻ തുടങ്ങവെ
ഞാനീയഴിക്കൂട് മെല്ലെ തുറക്കുന്നു
എഴുതാറുണ്ട് ഞങ്ങളും
ഞങ്ങളും എഴുതുന്നു
പേനയിൽ ചെന്തീക്കനൽ,
ചെമ്പനീർപ്പൂക്കൾ, ശ്യാമ-
മേഘങ്ങൾ, മഴ, കടൽ
അന്തർഗതം
ചിറകിലായ് തീപ്പന്തമേറ്റിപ്പറക്കുന്ന
കനൽ തിന്ന പക്ഷികൾ വരുന്നു
കുരുവികൾ പറന്നു പോം കൂടിൻ്റെ-
നഗരങ്ങളിടറുന്നു വീണു പോകുന്നു
സിൻഡ്രെല്ല
നിനക്ക് സൗഖ്യമോ?
സുവർണ്ണ പാദുക-
ക്കഥപറഞ്ഞെൻ്റെ
അടുത്തു വന്നു നീ.