മുജീബ് എടവണ്ണ
പ്രവാസം, അനുഭവവും അവബോധവും
ആരാണ് ഗൾഫ് കണ്ടു പിടിച്ചത്? അതിനൊത്ത പാസ്പോർട്ടും വിസയും ഉണ്ടാക്കിയത്? ആദ്യമായി ഗൾഫിലേക്ക് വിമാനം കയറുന്നതിന്റെ തലേന്ന് രാത്രി കലങ്ങിയ കണ്ണുകളോടെ പ്രിയതമ ചോദിച്ചു.
മഴക്കാലത്തൊരു മൂന്നാർ യാത്ര
സമയം ഇരുളടഞ്ഞപ്പോൾ ഞങ്ങൾ താമസസ്ഥലത്തേക്ക് മടങ്ങി. മഴ കൂടുതൽ ശക്തി പ്രകടിപ്പിച്ച് പെയ്തു കൊണ്ടിരുന്നു. സുബ്രുവിന്റെ പരിചയത്തിലുള്ള പള്ളിവാസൽ കുന്നിലെ ഒരു വീട് താമസത്തിനായി തരപ്പെടുത്തിയിരുന്നു. രണ്ടാം മൈലിലിലെ ആ കുത്തനെയുള്ള കയറ്റം വാഹനം ഒരു വയോധികനെപ്പോലെ കിതച്ച് കയറി.
ശുഭാപ്തി വിശ്വാസത്തിന്റെ നിറദീപമായി ദുബായ്
പുരസ്കാരം അർഹതപ്പെട്ടവരെ ഏൽപ്പിച്ച ശേഷം ഷെയ്ഖ് മുഹമ്മദ് സമൂഹമാധ്യമത്തിൽ കുറിച്ചു. ' ആരെങ്കിലും പ്രത്യാശയിൽ വിശ്വസിക്കുന്നൂവെങ്കിൽ പുതുതലമുറകളോട് നല്ലത് പറയട്ടെ, അതിനാകുന്നില്ലെങ്കിൽ അവർ മിണ്ടാതിരിക്കട്ടെ...'
ഭാഷയിൽ വലഞ്ഞ പ്രവാസത്തിന്റെ പ്രാരംഭദശ
'ഇംഗ്ലീഷ് ഛോടോ, ഹിന്ദി ബോലോ ' എന്ന അധികാര രാഷ്ട്രീയത്തിന്റെ അട്ടഹാസം കേട്ടപ്പോഴാണ് പ്രവാസത്തിന്റെ പ്രാരംഭദശയും അന്നനുഭവിച്ച ഭാഷാ പ്രതിസന്ധിയും ഒന്നിച്ച് അണപൊട്ടിയത്.
തിരിച്ചുവരവിന്റെ ഹൃദയത്തുടിപ്പുകൾ
അവധിദിനമായാൽ വീടിന് ആലസ്യത്തിന്റെ ആമുഖമായിരിക്കും. അതു വിട്ടൊഴിയണമെങ്കിൽ സൂര്യൻ ഉദിച്ച് പകൽ നേർപകുതിയെങ്കിലുമെത്തണം.