Home Authors Posts by ഇടക്കുളങ്ങര ഗോപൻ

ഇടക്കുളങ്ങര ഗോപൻ

32 POSTS 0 COMMENTS
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ ജനിച്ചു. കുറച്ചു കാലം പത്രപ്രവർത്തകൻ, തിരുവിതാംകൂ ദേവസ്വം ബോർഡിൽ എൻജിനീയർ ആയി വിരമിച്ചു. പന്ത്രണ്ട് കവിതാ സമാഹാരങ്ങളും മൂന്ന് നോവലും ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

കാറ്റു വന്നേ, കാറ്റു വന്നേ

കാട്ടുമാക്കാൻ കുന്നിലേക്കു, കൂട്ടുപോയ കാറ്റുവന്നേ.. കേട്ടപാതിപ്പാട്ടിലാകെ, കൂട്ടമോടെ കാറ്റു വന്നേ..

പ്രണയാഭം

രഘൂത്തമാ, നീയൊരാവർത്തനത്തിൽ വിരക്തി, എല്ലാ വികാരവും സമ്മിശ്രമായ് വന്നു, സന്ധി ചെയ്യുന്ന സമൃദ്ധി.

കടവൂർ പാലം

രാവിരുണ്ടു കേറി വന്ന കീറ്റുപായയിൽ നേർത്ത തോർത്തു വീശി, വീശി ഞാനിരിക്കുമ്പോൾ, കാഴ്ചവട്ടത്തിട്ട കേറി വന്ന കോലങ്ങൾ,

ഞാനക്കുറൾ -22

ഉച്ചവെയിലിന്റെ തിമിരം മുറിച്ചു കാടും പടലും പറിച്ചുകെട്ടി വീണ്ടുമൊരു വാഹനം കണ്ണുകുത്തുപുരയുടെ ചായ്പിനും തൊടിക്കുമപ്പുറം ഊടുവഴികൾ കടന്നെത്തി.

ഞാനക്കുറൾ – 21

പുറക്കാവിൽ പല ഋതുക്കൾ മാറി വന്നു. ഇക്കുറി കാലാവസ്ഥ മാറാറായിട്ടും പുറക്കാവു ചുട്ടുപൊള്ളി പഴുത്തു തന്നെ കിടന്നു. വേനൽമഴയുടെ ഗ൪ഭം പേറി പടിഞ്ഞാറൻ കാറ്റുകൾ കണ്ണെഴുതി നിന്നു.

ഞാനക്കുറൾ – 20

ആകാശത്തേക്കു ശിഖരങ്ങൾ അള്ളിപ്പിടിച്ചു പോതിയുടെ പുളി നിന്നു. അതിന്റെ ഏറ്റവും മുകളിലുള്ള ശിഖരം കാണാൻ കഴിഞ്ഞ പക്ഷികൾ പോലുമുണ്ടോ എന്നു കാഴ്ചക്കാരെ അതു നിതാന്തം വിസ്മയപ്പെടുത്തി.

ഞാനക്കുറൾ – 19

ഞാറ്റുപുര വെറുമൊരു പ്രാചീന ഗുഹാമുഖമല്ല എന്ന് അയാളെ വന്നുകൊണ്ടിരിക്കുന്ന ഓരോ നിമിഷവും തോന്നിപ്പിച്ചു. അതൊരു പ്രാചീന ഈടുവയ്പാണെന്നു തിരിച്ചറിയിക്കുന്നതുപോലെ..

ഞാനക്കുറൾ – 18

അയ്യാത്തൻ തന്നെ കൂട്ടിക്കൊണ്ടുപോകുന്നത് എങ്ങോട്ടെന്ന് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. അതോ താൻ അയാളെ കൂട്ടിക്കൊണ്ടുപോകുകയാണോ…ആര് ആ൪ക്കാണു വഴികാട്ടുന്നത്..

ഞാനക്കുറൾ – 17

പുറത്തെ വെയിൽ ചായച്ചായ്പിനകത്തെ കാഴ്ചയയുടെ കണ്ണുകെട്ടിത്തുടങ്ങി. വെയിലിന്റെ നരപ്പിൽ കാഴ്ചകൾ മങ്ങുന്നു. അയ്യാത്തൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു. മേഷ്ട്രര് എങ്ങോട്ടോ പോയിരിക്കുന്നു.

ഞാനക്കുറൾ – 16

കാടും പടലും വലിച്ചുകെട്ടിയെന്തോ കണ്ണുകുത്തുപുരയുടെ നേരെ ഇരച്ചുകയറിവരുന്നതു കണ്ട് ഇരവി ആദ്യം ഒന്നുപകച്ചു. വരുന്നതിന്റെ മുഖത്തും ദേഹത്തും എല്ലാം കാടു പിടിച്ചിരുന്നു

Latest Posts

- Advertisement -
error: Content is protected !!